tag:blogger.com,1999:blog-42033662536860250802024-03-14T01:27:01.543+05:30poliTRICKSK V Madhuhttp://www.blogger.com/profile/02894400680320804518noreply@blogger.comBlogger13125tag:blogger.com,1999:blog-4203366253686025080.post-62488472877930929102010-07-26T14:30:00.002+05:302010-07-26T14:34:16.904+05:30വി.എസിന്റെ അമ്പ് പോപ്പുലര്‍ ഫ്രണ്ടിന്, കൊണ്ടത് ലീഗിന്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipyuVx27b0Lw6FTJWr3M12b7z6aiN7j_SiwQDFpQMuIxvSXzcfyn8Qy0EMH-4PX_sCqQP3B8d3uTOSgwCkylsczPxAA7EScgwBD0yCzc0sx1PTIkZNaahNYa-oeCmBSiP1yl_4s39QiQ/s1600/vs_achuthanandan_20091116.jpg"><img id="BLOGGER_PHOTO_ID_5498137984153980802" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 272px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipyuVx27b0Lw6FTJWr3M12b7z6aiN7j_SiwQDFpQMuIxvSXzcfyn8Qy0EMH-4PX_sCqQP3B8d3uTOSgwCkylsczPxAA7EScgwBD0yCzc0sx1PTIkZNaahNYa-oeCmBSiP1yl_4s39QiQ/s320/vs_achuthanandan_20091116.jpg" border="0" /></a> <span style="font-size:130%;"><span style="font-size:180%;color:#cc0000;">പാവം</span> ലീഗിന് വി.എസ് അച്യുതാനന്ദന് അമ്പെയ്യാന്‍ നന്നായി അറിയാം. അത് പണ്ടേ കേരളീയര്‍ പറയുന്നതാണ്. ന്നാലും ഈ അമ്പ് കുറച്ച് കടുത്തതായി പോയി. ചോര വന്നൂന്ന് മാത്രമല്ല, ചോരയുടെ നിറവും കൂടി പുറത്തുകാണിച്ചല്ലോപ്പാ.ന്നാലും വി എസേ ദെന്ത് പണിയാ മാഷേ കാണിച്ചെ. ഒരു ഉളുപ്പുമില്ലാതെ ആ ഡല്ഹീല് പോയിറ്റ് ന്തൊക്ക്യാ തട്ടിവിട്ടെ. ങ്ങള് കേട്ടോളീ... </span><br /><p><span style="font-size:130%;">മൂപ്പര്‍ക്ക് പണ്ടേ ദാണ് പരിപാടി. ഇവിടെ മിണ്ടാണ്ട് മൂന്നാറിലെ പൂച്ചേനെ പോലെ ഇരിക്കും. അങ്ങ് ഡല്ഹീല് പത്രസമ്മേളനം വിളിച്ച് മാവോസേതുങ്ങിന്റെ പൂച്ചയാകും. ഇത് പണ്ടേ ള്ളതാപ്പാ. ഇപ്പോ ദേ ആ പോപ്പുലര്‍ ഫ്രണ്ട്കാര്ക്കെതിരെയും തിരിഞ്ഞിരിക്കുന്നു. ദോണ്ടാണ് പണ്ട് നമ്മള് പറഞ്ഞത് അങ്ങേര് വികസന വിരുദ്ധനും ന്യൂനപക്ഷ വിരുദ്ധനുമെന്ന്. ആ പാവം പോപ്പുലര്‍ ഫ്രണ്ട്കാരെ കുറിച്ച് എന്തൊക്കായ പുറത്താക്കിയ പി.ബി മെമ്പര്‍ തട്ടിവിട്ടേ. </span></p><br /><p><span style="font-size:130%;"><span class=""></span></span></p><br /><p><span style="font-size:130%;">ന്റീശോയേ.. അവര്‍ ഇസ്ലാം തീവ്രവാദം വളര്‍ത്തുന്നു, മതരാഷ്ട്രം സ്ഥാപിക്കലാണ് തീവ്രവാദികളുടെ പണി, അവര്‍ താലിബാനെ പോലെയാണ് 20 കൊല്ലത്തിനെടേല് ഇസ്ലാം കേരളം സ്ഥാപിക്കലാണ് പണി. ഹോ പാവങ്ങള്‍ അവര്‍ വളപ്പ് കിളക്കുന്ന കൈക്കോട്ടെടുത്ത് വീട്ടില്‍ സൂക്ഷിച്ചതിന് അവരെ കൂട്ടമായി അറസ്റ്റ് ചെയ്തു. പുറം ചൊറിയുന്ന ടിവാള് പിടിച്ച് ലോക്കപ്പിലിട്ടു. അപ്പോ നമ്മള് മിണ്ടാണ്ടിരുന്നു. പിന്നെ വേണ്ടയ്ക്ക എത്തിപറിക്കാന് കഴിയാത്തോണ്ട് വെടിവച്ചിടാന്‍ വേണ്ടി തോക്ക് വാങ്ങി വീട്ടില്‍ സൂക്ഷിച്ചതാണ് ആ തോക്കെടുത്ത് എന്തോ താലിബാനെന്നോ മറ്റോ പറഞ്ഞ് നമ്മള് അറസ്റ്റ് ചെയ്തു. </span></p><br /><p><span style="font-size:130%;"><span class=""></span></span></p><br /><p><span style="font-size:130%;">തോക്ക് സൂക്ഷിക്കുന്നത് കുറ്റാ, വടിവാളും കത്തീം സൂക്ഷിക്കുന്നത് തെറ്റാ..ന്നാലും വി.എസേ എന്തൊക്ക്യാ പറഞ്ഞേഞങ്ങള് മുസ്ലിം ലീഗും ജമാഅത്തുകാരും പോപ്പുലര്‍ ഫ്രണ്ടും ഒക്കെ ഒരു വോട്ട് നിലനിര്‍ത്താനുള്ള തിരക്കിനിടേല് ഓരോന്ന് പറയും ന്ന് വച്ച് ങ്ങക്ക് എന്തും ആവാലോന്നായി അല്ലേ. പോപ്പുലര്‍ ഫ്രണ്ടിനെ ഇങ്ങനെ തൂക്കി വയ്ക്കുമ്പോള്‍ ഞമ്മള് ങ്ങടെ കൂടെ കൂടിയത് മറ്റൊന്നും കൊണ്ടല്ല. നമ്മടെ സമൂദായത്തില്‍ ഭൂരിപക്ഷവും ഈ തീവ്രവാദത്തിനെതിരാണേ അവരെ കൂടെ നിര്‍ത്താനാണ്. ന്നാ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യുണ്ടല്ലോ. അത് മ്മക്ക് ഒട്ടും പിടിച്ചില്ല. അത് അവരുടെ യഥാര്‍ത്ഥ ലക്ഷ്യല്ലേപ്പാ. അവര്‍ താലിബാനോടൊക്കെ ചേര്‍ന്ന് നിക്കണവരല്ലേപ്പാ. </span></p><br /><p><span style="font-size:130%;"><span class=""></span></span></p><br /><p><span style="font-size:130%;">താലിബാന് സാമ്രാജ്യത്വ വിരുദ്ധപോരാട്ടക്കാരാണെന്ന് കഴിഞ്ഞ ദിവസം ജോണ്‍ബ്രിട്ടാസിനോട് നമ്മടെ നേതാവ് പിപ്പീള്‍ ചാനലില്‍ ന്തോ ക്രോസ് ഫയറോ എന്നോ മറ്റോ പേരുള്ള പരിപാടീല് പറഞ്ഞതല്ലേപ്പാ. അതല്ലേ സത്യം. വി.എസേ ഇതൊന്നും പറയാന്‍ പാടില്ലായിരുന്നു. ഇനി എന്ത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും മിണ്ടാണ്ടിരിക്കണ്ടേ. അതൊക്കെ കോണ്‍ഗ്രസുകാരെ കണ്ട് പഠിക്കണം. ഇത്രയൊക്കെയായിട്ടും പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് വേണ്ടാന്ന് അവര്‍ പറഞ്ഞിട്ടില്ലല്ലോ. </span></p><br /><p><span style="font-size:130%;"><span class=""></span></span></p><br /><p><span style="font-size:130%;">പലയിടത്തും അവര്‍ ഒപ്പം ചേര്‍ന്ന് പഞ്ചായത്ത് പങ്കിടുന്നുണ്ടത്രെ.. പാവം ചെന്നിത്തല, മ്മള് മുഖ്യമന്ത്രിയാവാന്‍ സാധ്യത വന്നപ്പോ ദേ പോപ്പുലര്‍ ഫ്രണ്ട് പോപ്പുലര്‍ ഫ്രണ്ട്ന്ന് പറഞ്ഞ് ഓരോരുത്തര് വരും. കുറച്ച് വോട്ട് കീട്ടണതില്ലാണ്ടാവൂലോന്നുള്ള അങ്കലാപ്പിലാണ്. ആ ലീഗിലെ കെ.എം ഷാജിക്കും മുനീറിനുമൊന്നും വേറെ പണീല്ലേന്ന്. ന്നാപ്പിന്നെ അവന്മാര്ക്ക് ആ വി.എസിന്റൊപ്പം കൂടിക്കൂടെന്ന്. എന്തായാലും കുഞ്ഞാലിക്കുട്ടി പറഞ്ഞത് തന്നെയാണ് കാര്യം. വി.എസ് അങ്ങനൊക്കെ പറയാന്‍ പാട്ണ്ടോ? </span></p><br /><p><span style="font-size:130%;"><span class=""></span></span></p><br /><p><span style="font-size:130%;">പോപ്പുലര്‍ ഫ്രണ്ട് കാര്‍ പാവങ്ങളാ. അത് പിന്നെ നേരിട്ട് പറയുന്നത് മോശമല്ലേ. അതുകൊണ്ട് അങ്ങടൊരു പ്രസ്താവന കാച്ചി. വി.എസ് ഇസ്ലാമിനെയാണ് അവഹേളിച്ചത് എന്ന്. അതെങ്ങനാന്ന് ഒരു പിടീം കിട്ടണില്ല. ആലോചിച്ചിട്ട് വട്ടാവുന്നു. അപ്പോഴാണ് പാവം സാധാരണക്കാര്‍ക്ക് ഒരു മറുചോദ്യം മുറുത്ത് വന്നത്.</span></p><br /><p><span style="font-size:130%;"></span></p><br /><p><span style="font-size:130%;">പോപ്പുലര്‍ ഫ്രണ്ടിനെ പറഞ്ഞതിന് ങ്ങളെന്തിനാപ്പാ കലി തുള്ളണേ. വി.എസ് പോപ്പുലര്‍ ഫ്രണ്ടിനെ എയ്ത അമ്പ് മുസ്ലിം ലീഗിന് കൊള്ളുന്നതെങ്ങനെ. വല്ല ഷോക്കുമാകുമോ? പോപ്പുലര്‍ ഫ്രണ്ടാണോ മുസ്ലിംസമുദായം എന്ന്. അങ്ങനെ പറയുമ്പോ ങ്ങള് ലീഗ്കുരും തീവ്രവാദികളാണെന്ന് നാളെ നാട്ടുകാരു പറയൂലെ സഖാവേ.. സൂക്ഷിച്ചോ അവസാനം ഇമേജ് മുഴുവനും മുനീറും ഷാജീം കൊണ്ടോവും.</span></p>K V Madhuhttp://www.blogger.com/profile/02894400680320804518noreply@blogger.com1tag:blogger.com,1999:blog-4203366253686025080.post-7057979749639209262010-05-30T10:44:00.003+05:302010-05-30T10:52:26.959+05:30കെ.ഇ.എന്‍ മുഖം മൂടി മാറ്റിയപ്പോള്‍...<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKsR_54rwiF2QOY2Pf2-l2Ve6ooERRJqae7H2TbDSU6hgOn-xE4Kfa8G4pG5P9K_x-q8BXsgdvqNfQzYNRXYjc_ZMo1E1PPP_ON0yCXekKSfM1eXQ7CLD-AE6xo0hY_V0NEcrq-E6Elw/s1600/KEN+kunjahammad.jpg"><img id="BLOGGER_PHOTO_ID_5476927514136177826" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 243px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKsR_54rwiF2QOY2Pf2-l2Ve6ooERRJqae7H2TbDSU6hgOn-xE4Kfa8G4pG5P9K_x-q8BXsgdvqNfQzYNRXYjc_ZMo1E1PPP_ON0yCXekKSfM1eXQ7CLD-AE6xo0hY_V0NEcrq-E6Elw/s320/KEN+kunjahammad.jpg" border="0" /></a> <div><span style="font-size:130%;"><span style="color:#ff0000;"><span style="font-size:180%;">പുരോഗമന</span> </span>കലാസാഹിത്യ സംഘം എന്ന സംഘടന പുകസ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. കേരളത്തില്‍ പുരോഗമനാത്മകമായ നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുള്ള സംഘടനയാണ് പുകസ. സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കളാകാന്‍ പുകസ നേതൃത്വത്തിലുള്ള കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കച്ച കെട്ടിയിറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. </span></div><br /><div><span style="font-size:130%;"><span class=""></span></span></div><br /><div><span style="font-size:130%;">കഴിഞ്ഞ ദിവസം സ്വത്വ രാഷ്ട്രീയം, സ്വത്വരാഷ്ട്രീയം എന്ന വാക്ക് ചാനലുകളിലും മറ്റ് സകലമാന മാധ്യമങ്ങളിലും മുഴങ്ങിക്കേള്‍ക്കുമ്പോ സാധാരണക്കാര്‍ എന്താണെന്ന് മനസ്സിലാകാതെ ചുറ്റിപ്പോയി. എന്നാല്‍ ആര്‍ക്കും മനസ്സിലാകാത്ത നിലയില്‍ പണ്ടൊരിക്കല്‍ വി.എസ് അച്യുതാനന്ദനെ നിരന്തരം ചീത്ത വിളിച്ചുകൊണ്ടിരിക്കുകയും സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ ചാവേറായി രംഗത്തെത്തുകയും ചെയ്ത കെ.ഇ.എന്‍ കുഞ്ഞഹമ്മദാണ് നേതൃത്വത്തിലുള്ളത് എന്നതിനാല്‍ എല്ലാവര്ക്കും എന്തോ ഗൂഢലക്ഷ്യം മണത്തിരുന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റെ പേരിലും നേതൃത്വത്തിലുള്ള ചിലര്‍ക്ക് സ്തുതിപാടുന്നതുകൊണ്ടും പാര്‍ട്ടിയുടെ സൈദ്ധാന്തികരായും അഭ്യുദയകാംക്ഷികളായും ചിലര്‍ തെറ്റായി കൊണ്ടുനടന്ന മുഖങ്ങള്‍ ജീര്‍ണതയുടെ പ്രതിരൂപങ്ങളാണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. അത്തരത്തിലൊരു മുഖമാണ് കെ.ഇ.എന്നും പി.കെ.പോക്കറും പ്രകടിപ്പിക്കുന്നത്. </span></div><div><span style="font-size:130%;">സ്വത്വരാഷ്ട്രീയത്തിന്റെ തിരിവുകളിലേക്ക് കണ്ണുകാണാതെ കടന്നുചെല്ലാന്‍ വയ്യ. എന്നാല്‍ അതെന്താണെന്ന് മനസ്സിലാക്കാനുള്ള ശ്രമം നടത്താം.</span></div><div><span style="font-size:130%;"><span class=""></span></span> </div><div><span style="color:#cc0000;"><span style="font-size:180%;">എന്താണ് സ്വത്വരാഷ്ട്രീയം</span></span></div><div><span style="font-size:130%;"></span> </div><div><span style="font-size:130%;">സ്വത്വരാഷ്ട്രീയം അക്ഷരാര്‍ത്ഥത്തില്‍ വംശീയവും മതപരവുമായ രാഷ്ട്രീയമാണ്. സ്വത്വരൂപവല്‍ക്കരണത്തിനിടയാക്കിയ സാഹചര്യം അത് മതമായാലും ജാതിയായാലും വംശയമായാലും അതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയം പൊതുസമൂഹത്തിന് അസ്വീകാര്യമാണ്. അതുകൊണ്ടാണ് വര്‍ഗീയ കക്ഷികള്‍ക്ക് മുഖ്യധാരയില്‍ ഒരിക്കലും അംഗീകാരം ലഭിക്കാത്തത്. മതത്തിന്റെ അടിസ്ഥാനത്തില്‍ തുല്യതയെന്നതാണ് അത്യന്തികമായി ഇവരുടെ മുദ്രാവാക്യം. സ്വത്വം ഒന്നാണ് എന്നതിന്റെ പേരില്‍ ഒരു പ്രത്യേക മതത്തില്‍ പെട്ട കൂലിപ്പണിക്കാരനും ബിസിനസ്സുകാരനും ഒരേ പരിഗണന നല്‍കുന്നത് മാര്‍ക്സിസ്റ്റ് സാമൂഹികാവസ്ഥയില്‍ നിതിയല്ല. ആ അര്‍ത്ഥത്തില്‍ സ്വത്വവാദവും നിതിമത്തല്ലന്ന് പറയേണ്ടിവരും. </span></div><div><span style="font-size:130%;"><span class=""></span></span> </div><div><span style="font-size:130%;">വര്‍ഗരാഷ്ട്രീയമാണ് മാര്‍ക്സിസ്റ്റ് സംഘടനകളുടെ അടിത്തറ. എന്നാല്‍ വര്‍ഗീയ രാഷ്ട്രീയമായി മതവും ജാതിയും ന്യൂനപക്ഷപ്രീണനവും പാര്‍ട്ടിയില്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ് സ്വത്വരാഷ്ട്രീയവാദം ബലപ്പെട്ടത്. ഇരകളുടെ രാഷ്ട്രീയം എന്ന പേരില്‍ വംശീയതയും വര്‍ഗീയതയും ശക്തമാകുന്ന പ്രവണതയെ ദശകങ്ങള്‍ക്ക് മുമ്പ് തന്നെ എതിര്‍ക്കപ്പെട്ടിരുന്നുവെങ്കിലും കെ.ഇ.എന്നിനെയും പോക്കറെയും പോലുള്ളവരുടെആധ്യപത്യം മൂലം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആശയം കടന്നുവന്നത് ന്യൂനപക്ഷ പ്രീണനത്തിന്റെ വഴിയിലൂടെയായിരുന്നു. </span></div><div><span style="font-size:130%;"><span class=""></span></span> </div><div><span style="font-size:130%;">വര്‍ഗപരമായി സംഘടിക്കുന്നതിനു പകരം സാമുദായികമായോ, വംശീയമായോ സംഘടിക്കാമെന്ന ആശയമാണ് സ്വത്വരാഷ്ട്രീയം. 2002ല്‍ ഗുജറാത്തിലുണ്ടായ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഈ ആശയത്തിന് പ്രാധാന്യം കൈവരുന്നത്. അത് എടുത്തുപയോഗിച്ചതാകട്ടെ ഇടതുപക്ഷവും. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ഉള്‍പ്പെടെയുള്ള പുരോഗമന സാഹിത്യസംഘം പ്രവര്‍ത്തകര്‍ ഈ കാഴ്ചപ്പാടോടെ ഗുജറാത്ത് സന്ദര്‍ശിച്ചു. ഇരകളുടെ മാനിഫെസ്റ്റോ എന്ന പേരില്‍ കെ.ഇ.എന്‍. ഒരു പുസ്തകം എഴുതി.</span></div><div><span style="font-size:130%;"><span class=""></span></span> </div><div><span style="font-size:130%;">വോട്ടുബാങ്ക് ലക്ഷ്യമിട്ട് മതന്യൂനപക്ഷ പ്രീണനത്തിന്റെ തന്ത്രങ്ങള്‍ തേടുകയായിരുന്ന സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗം ഇരകളുടെ രാഷ്ട്രീയത്തിന് മൗനമായി അംഗീകാരം നല്കി. വി.എസ്. അച്യുതാനന്ദന് പക്ഷം ശക്തമായി ഇതിനെതിരെ നിലകൊണ്ടു. അതുകൊണ്ടുതന്നെ വി.എസിനെ ഇല്ലായ്മ ചെയ്യുക എന്ന അജണ്ട ഇവരുടെ മുന്നിലുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് കെ.ഇ.എന്‍ അടക്കമുള്ള ചിലനേതാക്കള്‍ പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന് വേണ്ടിയെന്ന പേരില്‍ വി.എസിനെ തരം താഴ്ത്തിക്കെട്ടാന്‍ നിരന്തരം ശ്രമിച്ചത്. അന്ന് പാര്‍ട്ടി നേതാക്കളൊക്കെ കെ.ഇ.എന്നനൊപ്പമായിരുന്നുവെന്നത് കാലം മറന്നിട്ടില്ല. കെ.ഇ.എന്നും പി.കെ. പോക്കറും പിണറായി പക്ഷത്തിന്റെ ശക്തരായ വക്താക്കളായും സ്വത്വരാഷ്ട്രീയത്തിന്റെ സൈദ്ധാന്തികരായും നിലകൊണ്ടതും ഇതിനായാണ്. </span><span style="font-size:130%;">സ്വത്വരാഷ്ട്രീയ വക്താക്കള്‍ ലോകത്തിലെല്ലായിടത്തും ആദ്യഘട്ടത്തില്‍ മുഖം മൂടിയണിഞ്ഞാണ് രംഗത്തെത്തിയിട്ടുള്ളത്. </span></div><div><span style="font-size:130%;"><span class=""></span></span> </div><div><span style="font-size:180%;"><span style="color:#000099;">പശ്ചാത്തലം </span></span></div><div><span style="font-size:130%;"><span class=""></span></span> </div><div><span style="font-size:130%;">കാലങ്ങളായി കേരളത്തിലെ ഒരു വിഭാഗം ഉയര്‍ത്തിക്കൊണ്ടുവരുന്ന ആശയമാണ് സ്വത്വരാഷ്ട്രീയം എന്നത്. സി.പി.എമ്മില്‍ ആധിപത്യം നേടി ഔദ്യോഗിക പക്ഷത്തിന്റെ സ്വീകാര്യതയുണ്ടെങ്കില്‍ എന്തും നടക്കും എന്ന തെറ്റിദ്ധാരണയാണ് ഇത്തരക്കാരെ നയിച്ചത്. പി.കെ.പോക്കറും കെ.ഇ.എന്നും ആദ്യം ചെയ്തത് അതാണ്. ലാവ്ലിന് കേസിലും വി.എസ് വിരുദ്ധതയുടെ കാര്യത്തിലും സി.പി.എമ്മില്‍ ഔദ്യോഗിക പക്ഷനിലപാടെടുത്ത് സംസ്ഥാനസെക്രട്ടറിക്ക് വേണ്ടി ചാവേറുകളായി. എന്നാല്‍ പണ്ട് മുതലേ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന സ്വത്വരാഷ്ട്രീയ നിലപാടുകള്‍ ഇവര്‍ ഇപ്പോള്‍ ശക്തമായി പുറത്തെടുക്കുകയാണ്. </span></div><div><span style="font-size:130%;"><span class=""></span></span> </div><div><span style="font-size:130%;">ആഴ്ചകള്‍ക്ക് മുമ്പ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന് മാസ്റ്ററാണ് സ്വത്വരാഷ്ട്രീയ ചര്‍ച്ചകള്‍ ഇത്ര സജീവമായി പുറത്തെടുത്തത്. ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ സ്വത്വര ാഷ്ട്രീയത്തിനെതിരെ ശക്തമായി അദ്ദേഹം പ്രതികരിച്ചു. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി. രാജീവ് മെയ് രണ്ടാംലക്കം ദേശാഭിമാനി വാരികയില്‍ എഴുതിയ സ്വത്വരാഷ്ട്രീയത്തെക്കുറിച്ചുതന്നെ എന്ന ലേഖനത്തിലും ഈ ആശയത്തിനെതിരായ ശക്തമായ മുന്നറിയിപ്പായിരുന്നു. കെ.ഇ.എന്നിനൊപ്പം ഇരകളുടെ രാഷ്ട്രീയം എന്നപേരില്‍ വംശീയ രാഷ്ട്രീയത്തിനായി വാദിക്കുന്ന പി.കെ. പോക്കര്‍ക്കുള്ള പരോക്ഷ മറുപടിയായാണ് പി. രാജീവിന്റെ ലേഖനം വായിക്കപ്പെട്ടത്. പി.കെ.പോക്കര് ഓറ മാസികയിലെഴുതിയ ലേഖനത്തിലാണ് സ്വത്വരാഷ്ട്രീയ ആശയത്തെ ന്യായീകരിക്കുന്നത്. </span></div><div><span style="font-size:130%;"><span class=""></span></span> </div><div><span style="font-size:130%;">ജമാഅത്തെ ഇസ്ലാമിയെ സി.പി.എം. അസന്ദിഗ്ധമായി തള്ളിപ്പറഞ്ഞതോടെ പാര്‍ട്ടിയില്‍ സ്വത്വരാഷ്ട്രീയത്തിനെതിരായ ചിന്തകള്‍ക്ക് ബലം ലഭിക്കുകയും ചെയ്തുകഴിഞ്ഞു.പു.ക.സ പ്രവര്‍ത്തകര്‍ ഇതാദ്യമായി ഇടതുപക്ഷത്തുനിന്നുതന്നെ ആക്രമിക്കപ്പെടുന്നുവെന്നും സ്വത്വരാഷ്ട്രീയചര്‍ച്ചയെ എതിര്‍ക്കുന്നവരാണ് ഇത് ചെയ്യുന്നതെന്നും കെ.ഇ.എന്‍. വെട്ടിത്തുറന്നു പറഞ്ഞതിന്റെ പശ്ചാത്തലം ഇതാണ്. </span></div><div><span style="font-size:130%;"><span class=""></span></span> </div><div><span style="font-size:130%;">കാഴ്ചപ്പാടുകള്‍ കടലാസില്‍ എഴുതിവെക്കാനുള്ളതല്ല എന്ന് അദ്ദേഹം പറഞ്ഞത് ദേശാഭിമാനി പത്രത്തിലും വാരികയിലും വന്ന ലേഖനങ്ങളെ ഉദ്ദേശിച്ചാണ്.. വേദികളില്‍ ആജീവനാന്തം സംഘത്തിന്റെ അഭിപ്രായംതന്നെ പറയാന്‍ നിര്‍ബന്ധിക്കരുത എന്നും മുന്‍ ചരിത്രം മറന്ന് നിലപാടുകള്‍ സ്വീകരിക്കരുത് എന്നും പറഞ്ഞതില്‍ ഉദ്ദേശിച്ചത് എം.എന്‍. വിജയന്മാഷുടെ സമീപനത്തെയാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. പു.ക.സയില്‍ നിന്നുകൊണ്ടുതന്നെ അദ്ദേഹം സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ വിജയന് മാഷ് ശക്തമായി എതിര്‍ത്തിരുന്ന സ്വത്വരാഷ്ട്രീയവാദമാണ് കെ.ഇ.എന്‍ ഉയര്‍ത്തുന്നത് എന്നവസ്തുത ഒരു വലിയ വൈരുദ്ധ്യമായി നിലനില്ക്കുന്നു. </span></div><div><span style="font-size:130%;"><span class=""></span></span> </div><div><span style="font-size:180%;"><span style="color:#cc0000;">സമകാലിക സംഘര്‍ഷങ്ങള്‍</span></span></div><div><span style="font-size:130%;"></span> </div><div><span style="font-size:130%;"><span class="">ഇരകളുടെരാഷ്ട്രീയം</span> എന്ന കാഴ്ചപ്പാടോടെ ന്യൂനപക്ഷസംഘടനകളുമായി പലകാലഘട്ടങ്ങളില്‍ സിപിഎം അടുത്തിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായി സി.പി.എം. ഉണ്ടാക്കിയ ബന്ധമാണ് ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നയിച്ചത്. ഇത് സമൂഹത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പ് മാത്രമല്ല സിപിഎമ്മിന്റെ മതേതര മുഖച്ഛായക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിക്കകത്ത് തന്നെ പൊട്ടിത്തെറികളുണ്ടായി. </span></div><div><span style="font-size:130%;"><span class=""></span></span> </div><div><span style="font-size:130%;">തീവ്രമുസ്ലിം പ്രസ്ഥാനങ്ങളുമായുള്ള ബന്ധം പുനഃപരിശോധിക്കാന്‍ പാര്‍ട്ടി ഒരുങ്ങിയതിന്റെ തുടര്‍ച്ചയാണ് ജമാഅത്തെ ഇസ്ലാമി, പി.ഡി.പി., സോളിഡാരിറ്റി എന്നിവയെ ഇപ്പോള്‍ തള്ളിപ്പറയാന്‍ തയ്യാറായത്.ഇഈ സാഹചര്യത്തിലാണ് ഔദ്യോഗിക പക്ഷനേതാക്കള്‍ തന്നെ സ്വത്വരാഷ്ട്രീയത്തെ പരസ്യമായി തള്ളിപ്പറഞ്ഞത്. പി.കെ. പോക്കര് ഡയറക്ടറായ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് കോഴിക്കോട്ട് നടത്തിയ പുസ്തകോത്സവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ പാര്‍ട്ടി പിന്തുണ നല്‍കാതിരുന്നത് ശ്രദ്ധേയമാണ്. </span></div><div><span style="font-size:130%;"><span class=""></span></span> </div><div><span style="font-size:180%;color:#3333ff;">ഉപസംഹാരം</span></div><div><span style="font-size:130%;"><span class=""></span></span> </div><div><span style="font-size:130%;">എന്തായാലും സിപിഎം പോലുള്ള ഒരു പാര്‍ട്ടിക്ക് അധികകാലം ഇത്തരം താത്വികമായ എതിര് കാഴ്ചപ്പാടുകളെ എന്തിന്റെ പേരിലായാലും കൊണ്ടുനടക്കാന്‍ കഴിയില്ല. പ്രായോഗികതയുടെയും നിലനില്‍പ്പിന്റെയും പേരില്‍ കെ.ഇ.എന്നിനെ പോലുള്ള ചാവേറുകളെ വളര്‍ത്തിയെടുക്കുമ്പോള്‍ ഇനിയെങ്കിലും ഉന്നതരായ നേതാക്കള്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. </span></div>K V Madhuhttp://www.blogger.com/profile/02894400680320804518noreply@blogger.com14tag:blogger.com,1999:blog-4203366253686025080.post-32965020328022900722010-05-29T12:23:00.002+05:302010-05-29T12:26:52.949+05:30ഇനി ഒളിപ്പോര് തുടങ്ങാം മാധ്യമങ്ങള്‍ക്കെതിരെ..<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5FIni17LdwxGCEiY0h2L622liNDHA3W-dAr68lkpaEWb4HNbuI7LFM_Sjbw24Si4k_5RgqKl_WeV-O0bpj-1xyVitYQ2WB8NfL03gl7bmQn0gfXTPj_q2UHqWcIeH3hBPY4bfZPG6Ag/s1600/media.jpg"><img id="BLOGGER_PHOTO_ID_5476582273381083810" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 213px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5FIni17LdwxGCEiY0h2L622liNDHA3W-dAr68lkpaEWb4HNbuI7LFM_Sjbw24Si4k_5RgqKl_WeV-O0bpj-1xyVitYQ2WB8NfL03gl7bmQn0gfXTPj_q2UHqWcIeH3hBPY4bfZPG6Ag/s320/media.jpg" border="0" /></a> <span style="font-size:130%;"><span style="font-size:180%;color:#ff0000;">പാര്‍ട്ടി</span> ക്ലാസെടുത്ത് മടുത്ത പാര്‍ട്ടിയാണ് സിപിഎം. പണ്ടൊക്കെ രാവ് വെളുക്കുവോളം ഇരിക്കുമായിരുന്ന ബ്രാഞ്ച് യോഗങ്ങള്‍ ഇപ്പോള്‍ അജണ്ട വായിച്ച് കൂട്ടിച്ചേര്‍ക്കണോ എന്ന് ചോദിച്ച് കണക്കവതരിപ്പിച്ച് എതിരഭിപ്രായമുണ്ടോ എന്ന് ചോദിച്ച് പിരിച്ചുവിട്ടു എന്ന അവസാന വാക്ക് കേട്ട് മിനിട്ടുകള്‍ക്കുള്ളില്‍ പിരിഞ്ഞ്പോകുക എന്ന പതിവിലെത്തിയിരിക്കുന്നു. പക്ഷേ ഒന്നുണ്ട് മാധ്യമങ്ങള്‍ക്കെതിരെ റണ്ട് വാക്ക് ബ്രാഞ്ച് യോഗത്തിനെത്തുന്ന എല്‍.സി(ലോക്കല്‍കമ്മറ്റി) മെമ്പര്‍ പറയും. കാരണം ഇന്ന് ആഗോളവല്ക്കരണമോ അഴിമതിയോ അമേരിക്കന്‍ സര്‍വ്വാധിപത്യമോ ഒന്നുമല്ല പ്രശ്നം. ഇപ്പോള്‍ പ്രധാന പ്രശ്നം മാധ്യമമാഫിയകളാണ്. </span><br /><div><span style="font-size:130%;"><span class=""></span></span></div><br /><div><span style="font-size:130%;">അവര്‍ എഴുതി വിടുന്ന കാര്യങ്ങള്‍ വല്ലാതെ ചൊറയുണ്ടാക്കുന്നുണ്ട്. അതെല്ലാം ഓരോ സിന്‍ഡിക്കേറ്റുകളാണെന്ന് പറഞ്ഞുനോക്കിയിട്ടൊന്നും ഫലമില്ല. ഇപ്പോള്‍ താഴെ തട്ടുമുതല്‍ മാധ്യമങ്ങള്‍ക്കെതിര് ക്ലാസ് കൊടുക്കാനുള്ള തത്രപ്പാടിലാണ്. അതിന്റെ ഭാഗമായി സിപിഎം സംസ്ഥാനതലത്തില്‍ തന്നെ ക്ലാസ് കൊടുത്തുതുടങ്ങി. മാധ്യമ സാക്ഷരത എന്നാണ് പേരിട്ടുവിളിക്കുന്നത്. ഏതൊക്കെ പത്രം വായിക്കണം, ഏതൊക്കെ സീരിയല്‍ കാണണം എന്നൊക്കെ അവര്‍ പറഞ്ഞുതരും. അല്ലാത്തവയൊക്കെ മാധ്യമമാഫിയയുടെ ഭാഗം. കടന്നാക്രമണങ്ങളെ ചെറുക്കണ്ടേ...</span></div><br /><div><span style="font-size:130%;"><span class=""></span></span></div><br /><div><span style="font-size:130%;">പാര്‍ട്ടിയിലും പോഷകസംഘടനകളിലുമായി അണികള്‍ക്കിടയില്‍ പ്രത്യേക മാധ്യമ അവബോധ പരിപാടികളാണ് ആവിഷ്കരിക്കുന്നത്. നിലവില്‍ വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ക്കായി തിരുവനന്തപുരം ഇ.എം.എസ് അക്കാദമിയില്‍ നടന്നുവരുന്ന പ്രതിമാസ പരിശീലന ക്ലാസുകള്‍ക്കു പുറമേ മാധ്യമ വിമര്‍ശനങ്ങളെ മറികടക്കാന്‍ കീഴ്ഘടകങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും.ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ആലപ്പുഴയില്‍ എന്‍.ജി.ഒ. യൂണിയന് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാധ്യമങ്ങളുടെ രാഷ്ട്രീയമെന്ന സെമിനാര്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തന്നെ നേരിട്ടെത്തി ഉദ്ഘാടനം ചെയ്തിരുന്നു.വിദ്യാര്‍ഥി വിഭാഗം മുതലുള്ള പോഷക സംഘടനകളുടെ ശേഷി വര്‍ധിപ്പിക്കാനാണ് ഇ.എം.എസ് അക്കാദമിയില്‍ സി.പി.എം. പ്രതിമാസ പരിശീലന ക്ലാസുകള്‍ നടത്തിവരുന്നത്. ഇതില്‍ മാധ്യമ അവബോധവും പാഠ്യവിഷയമാണ്.</span></div><br /><div><span style="font-size:130%;"><span class=""></span></span></div><br /><div><span style="font-size:130%;">സംസ്ഥാനത്ത് ഏരിയാ കമ്മിറ്റികള്‍ മുതലുള്ള നേതാക്കള്‍ക്കാണു ബാച്ച് അടിസ്ഥാനത്തില്‍ ഇ.എം.എസ്. അക്കാദമിയില്‍ പരിശീലനം ലഭ്യമാക്കുന്നത്.സി.പി.എമ്മിനെതിരേയുള്ള മാധ്യമ വിചാരണകള്‍ക്കു പിന്നില്‍ സാമ്രാജ്യത്വത്തിന്റെ താല്‍പര്യമാണെന്നാണു സി.പി.എം നേതൃത്വത്തിന്റെ മുഖ്യ ആരോപണം. പാര്‍ട്ടിയെ തകര്‍ക്കാന്‍ സംസ്ഥാന സെക്രട്ടറിയെ മാധ്യമങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന വാദം ഔദ്യോഗികപക്ഷ നേതാക്കള്‍ ഉന്നയിക്കാറുമുണ്ട്. മാധ്യമ അവബോധ ക്ലാസുകള്‍ കീഴ്ഘടകങ്ങളിലേക്കും വ്യാപിപ്പിക്കുന്നതോടെ മാധ്യമവിമര്‍ശനങ്ങളുടെ മുനയൊടിക്കാനാകുമെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍.</span></div><br /><div><span style="font-size:130%;"><span class=""></span></span></div><br /><div><span style="font-size:130%;">സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും ഔദ്യോഗികപക്ഷ നേതാവുമായ മന്ത്രി തോമസ് ഐസക്ക് അടുത്തിടെ എഴുതിയ മാധ്യമവിമര്‍ശനഗ്രന്ഥംവ്യാജസമ്മതിയുടെ നിര്‍മ്മതി പഠനക്ലാസുകളില്‍ പ്രയോജനപ്പെടുത്താമെന്ന കണക്കുകൂട്ടലും സി.പി.എമ്മിനുണ്ട്.കഴിഞ്ഞ ഏപ്രില്‍ 29 മുതല്‍ മേയ് ഒന്നുവരെ തിരുവനന്തപുരം ഇ.എം.എസ് അക്കാദമിയില്‍ എസ്.എഫ്.ഐക്കുവേണ്ടി സംഘടിപ്പിച്ച മാധ്യമപഠനക്ലാസില്‍ തോമസ് ഐസക്കിന്റെ വ്യാജസമ്മതിയുടെ നിര്‍മ്മതി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ക്യാമ്പില്‍ മന്ത്രിയും പുസ്തക രചനയില്‍ സഹായിച്ച മാധ്യമപ്രവര്‍ത്തകനും നേരിട്ടെത്തി വിദ്യാര്‍ഥി നേതാക്കള്‍ക്കു ക്ലാസെടുത്തിരുന്നു.ബൂര്‍ഷ്വാ മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ക്കെതിരേ സി.പി.എം. ചേരിയിലുള്ള മാധ്യമപ്രവര്‍ത്തകരുടെ സഹായവും പാര്‍ട്ടി ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട്.പക്ഷേ സാധാരണക്കാരായ പാര്ട്ടിക്കാര് ചോദിക്കുന്നത് മറ്റൊന്നാണ്. <span class="">പണ്ട് ഇ.എംഎസും മറ്റും സാമ്രാജ്യത്വചാരന്മാരായി കണ്ടിരുന്നവരൊക്കെയാണ് ഇപ്പോള്‍ ക്ലാസുകളെടുക്കുന്നത്</span> അങ്ങേരുടെ പഴയ അഭിപ്രായങ്ങളില്‍ ഒരു അഭിപ്രായത്തിലല്ലാതെ മറ്റൊരുവ്യത്യാസവും ഇപ്പോഴും വന്നിട്ടില്ല. അത് സംസ്ഥാന സെക്രട്ടറിയെ പുകഴ്ത്തുന്നതില്‍ മാത്രം. </span></div>K V Madhuhttp://www.blogger.com/profile/02894400680320804518noreply@blogger.com4tag:blogger.com,1999:blog-4203366253686025080.post-74120459153270147832010-05-25T01:22:00.003+05:302010-05-25T01:28:43.098+05:30എളമരം ബാലസ്ന്നന്‍ സ്പീക്കിംഗ്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjD7EduYdX_C5o5qsxnoJNb7XJaHV8Fbb00NEDcuCYgWkKIE7rqnawzLezmABreRITTvwLCx2UxPXUSUqYlwOJuNzqGBOpwV1tFHLXOyujq7iFe0u47b7wZT9T7PFuornO-KMvi0xiHwg/s1600/elamaram.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5474927745814730306" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 258px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjD7EduYdX_C5o5qsxnoJNb7XJaHV8Fbb00NEDcuCYgWkKIE7rqnawzLezmABreRITTvwLCx2UxPXUSUqYlwOJuNzqGBOpwV1tFHLXOyujq7iFe0u47b7wZT9T7PFuornO-KMvi0xiHwg/s320/elamaram.jpg" border="0" /></span></a><span style="font-size:130%;"> <span class=""><span style="color:#ff0000;">ബാലസ്ന്നാ </span>എടാ</span> ബാലസ്ന്നാ എന്ന് പറഞ്ഞ് ആ ടി.ബാലകൃഷ്ണന്റെ പിന്നാലെ പായുന്ന എളമരം കരീം എന്ന മന്ത്രിയെയാണ് കുറേ വര്‍ഷമായി കേരളത്തിലെ വ്യവസായ വകുപ്പിന്റെ ഓഫീസിലും പരിസരത്തും കാണുന്നത്.എളമരം കരീം മന്ത്രിയായപ്പോഴാണ് ഒരു ടി.ബാലകൃഷ്ണനെ കുറിച്ച് കേള്‍ക്കുന്നത്. </span><br /><span style="font-size:130%;"><span class=""></span></span><br /><span style="font-size:130%;">ബാലസ്ന്നന്‍ ആള് കൊള്ളാമെന്നും ആഗോള ഉദാരവല്‍ക്കരണത്തിന്റെയും എങ്ങനെയെങ്കിലും കുറേ റോഡ് ഉണ്ടാക്കുന്നതിന്റെയും ആഗ്രഹങ്ങളുമായി നടക്കുന്ന ബാലസ്ന്നനെ അങ്ങനെയാണ് എളമരം മന്ത്രി വ്യവസായ വകുപ്പിന്റെ പണം മുഴ്വോനും ഏല്‍പ്പിക്കുന്നത്.</span><br /><br /><div><span style="font-size:130%;"></span></div><div><span style="font-size:130%;">പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവി കിട്ടിയാ പിന്നെ തീരുമാനങ്ങളൊക്കെ എടുക്കാലോ. അത് വെറും ക്ലാര്‍ക്കിന്റെ പണിയാണെന്ന് എന്‍.എന്‍.കൃഷ്ണദാസിനെ പോലുള്ള സി.പി.എമ്മുകാര്‍ പറയുമെങ്കിലും സത്യമതല്ലെന്ന് എല്ലാര്ക്കും അറിയാം. ഈ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും പൊളിറ്റിക്കല്‍ സെക്രട്ടറിമാരും നല്ലതല്ലെങ്കില്‍ ഗുലുമാലാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോട് ചോദിച്ചാ പറഞ്ഞുതരും. സെക്രട്ടറിമാരെ നിയന്ത്രിക്കുന്ന കാര്യത്തില്‍ വമ്പന്‍ വി.എസാണല്ലോ. വി.എസ് മൂന്നാറില്‍ പൂച്ചകളെയൊക്കെ വിട്ട് അങ്ങ് കോരിത്തരിച്ചിരിക്കുമ്പോഴാണ് നമ്മുടെ ബാലസ്ന്നന്‍ ആദ്യ കാച്ച് അങ്ങ് പരസ്യമായി കാച്ചിയത്. എന്ത് ഭൂപരിഷ്കരണം? </span></div><br /><div><span class="" style="font-size:130%;"></span></div><br /><div><span style="font-size:130%;">അയിന്റെ കാലം കയിഞ്ഞില്ലേ ഇസ്റ്റാ. സഖാക്കള്‍ എന്തൊക്ക്യാ പറേന്നത്. വി.എസ് രണ്ടാം ഭൂപരിഷ്കരണംന്ന് പറഞ്ഞ് നടക്കുന്നതിലൊന്നും കാര്യമില്ലപ്പാ. എന്നൊക്കെയാണ് അന്ന് ഈ ബാലസ്ന്നന്‍ അടിച്ചുവിട്ടത്. ഇത് കേട്ട ഉടനെ കരീം മന്ത്രി വിളിച്ചൂ. ബാലസ്ന്നാ....ബാലസ്ന്നന്‍ ലാപ്ടോപ്പില്‍ മുഖം ഒളിപ്പിച്ചു. ങ്ങളെന്ത് പണിയാ കാണിച്ചേ. </span></div><br /><br /><div><span class="" style="font-size:130%;"></span></div><br /><div><span style="font-size:130%;">അട്ത്ത തെരഞ്ഞെടുപ്പിന് വോട്ട് ക്ട്ട്വാ ഇങ്ങനൊന്നും പറേല്ലപ്പാ... ഇങ്ങളല്ലെ പറഞ്ഞത് ആധുനിക വല്‍ക്കരണം നഗരവല്‍ക്കരണം, റോഡ് വികസനം തുരുതുരാ വരുംവരുംന്ന്. ന്നിട്ടല്ലേന്ന് ങ്ങളോട് ധൈര്യത്തിന് വകുപ്പിന്റെ ഭരണം നടത്തിക്കോളാന്‍ നമ്മള് പറഞ്ഞത്. ന്നിട്ടിങ്ങന്യായാ പിന്നെ വോട്ട് കിട്ട്വോന്ന്....അതൊന്നും സാരല്യാന്ന് വോട്ട് തെരഞ്ഞെടുപ്പാകുമ്പോഴേക്കും സംഘടിപ്പിക്കാന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. കരീം മന്ത്രി പത്രസമ്മേളനം നടത്തി. ഭൂപരിഷ്കരണം കാലഹരണപ്പെട്ടിട്ടില്ലെന്ന് പറഞ്ഞു. ദെന്തായീ പത്രക്കാര് കളിക്ക്ന്ന്. ബാലസ്ന്നന്‍ പറഞ്ഞത് കാര്യാക്കണ്ടപ്പാ. നമ്മള് പറഞ്ഞില്ലേ, കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരല്ലേ നമ്മള്. ഭൂപരിഷ്കരണം കാലഹരണപ്പെട്വോ.... വ്യക്തിപരല്ലേ ബാലസ്ന്നന്റെ കാഴ്ചപ്പാട്ന്ന്. </span></div><br /><br /><div><span class="" style="font-size:130%;"></span></div><br /><br /><div><span style="font-size:130%;">കേട്ടവര്‍ കേട്ടവര്‍ കോരിത്തരിച്ചു. പത്രസമ്മേളനത്തിന്റെ ഒടുക്കം കരീം മന്ത്രി പ്രതിപക്ഷത്തോട് പടപ്പുറപ്പാടായി... പിന്നെ എല്ലാരും മറന്നു. കുറേ കാലത്തിന് ശേഷാണ് കിനാലൂര്‍, കിനാലൂര്‍ എന്നൊരു സ്ഥലത്തെ കുറിച്ച് കേരളീയര്‍ അറിയുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, തൃശൂര്‍ എന്നീ അഞ്ച് കോര്‍പറേഷനിലില്ലാത്ത നാല് വരിപ്പാത മെട്രോപൊളിറ്റന്‍ ഗ്രാമമായ കിനാലൂര്‍ തുടങ്ങാന്‍ കുറേ നാട്ടുകാരെ ഒഴിപ്പിക്കാന്‍ വ്യവസായ വകുപ്പ് ഇറങ്ങിത്തിരിച്ചപ്പോഴാണത്. എന്റമ്മോ... വികസനം കൊണ്ടരാന്‍ ഇവിടത്തെ നാട്ടുകാര്‍ സമ്മതിക്കണ്ടേ. </span></div><br /><br /><div><span class="" style="font-size:130%;"></span></div><div><span style="font-size:130%;">ഛെ. നാട്ടുകാരല്ല. പ്രതിപക്ഷം, ഭീകരവാദികള്‍, മാവോയിസ്റ്റുകള്‍... ജനങ്ങള്‍ക്ക് ഇഷ്ടം തന്നെ.. ബാലസ്ന്നാന്ന് വിളിച്ച് കരീം മന്ത്രി ചാടിപ്പുറപ്പെട്ടെങ്കിലും മുഖ്യന്ത്രി വി.എസ് പാരവച്ച്, ആ സര്‍വ്വേ തന്നെ അങ്ങട് പൂട്ടിച്ചു. ഇനിയപ്പോ പിടിപ്പത് പണിയായി. ഇതെല്ലാം തൊട്ടുതടവി പുനരാരംഭിക്കണെങ്കില് പാടാണപ്പാ. ബാലസ്ന്നാ...കിനാലൂര്‍ വോട്ട് പ്രശ്നാവോന്ന് പറഞ്ഞപ്പോഴാണ് വികസനം, വികസനം എന്ന ഒരു വാക്ക് പറയാന്‍ ബാക്കിയുണ്ടെന്നും അതില്‍ പിടിച്ചുനില്‍ക്കാമെന്നും ഉപദേശം കിട്ടിയത്. നാട്ടുകാരെയെല്ലാം ചീത്തവിളിച്ച് വികസനത്തെ കുറിച്ച് സ്വല്പം പ്രസംഗിച്ചു. എന്തിന് തിരുവന്തപുരത്ത് സി.ഡിറ്റില്‍ പാട്ടും പാടി നടക്കുന്ന കെ.എം.ഷാജഹാനെ വരെ ചീത്തവിളിച്ചു. </span></div><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3T3C37221TcxNjHu2ejjp_ZvkgWtA6SLS5AIrwN_ndRQjw_csgXq1AEzlfT56LJ_ILutEeGkYqDAaIzH10aRCFuvqsHkuA13EKabLVTn5gT1xj7diBqKhmqkPfrRAAzgGhn8ipMCg6g/s1600/balakrishanan+t.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5474927585446887458" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 300px; CURSOR: hand; HEIGHT: 299px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3T3C37221TcxNjHu2ejjp_ZvkgWtA6SLS5AIrwN_ndRQjw_csgXq1AEzlfT56LJ_ILutEeGkYqDAaIzH10aRCFuvqsHkuA13EKabLVTn5gT1xj7diBqKhmqkPfrRAAzgGhn8ipMCg6g/s320/balakrishanan+t.jpg" border="0" /></span></a><br /><div><span class="" style="font-size:130%;"></span></div><div><span class="" style="font-size:130%;"></span></div><div><span style="font-size:130%;"><span class=""></span></span> </div><div><span style="font-size:130%;">സര്‍വ്വേ എങ്ങനെ തുടരാം എന്ന് ആലോചിച്ചോണ്ടിരിക്കുമ്പോഴാണ് നമ്മുടെ ബാലസ്ന്നന്‍ അടുത്ത പണി പറ്റിച്ചത്. പാവം കൊക്കോകൊളക്കാരെ കെട്ടുകെട്ടിച്ചതിന്റെ ദു:ഖം അദ്ദേഹത്തിന് പറയേണ്ടിവന്നു. മാത്രല്ല, പെപ്സിയെ നിലനിര്‍ത്തിയത് വ്യവസായ വകുപ്പ് വിചാരിച്ചോണ്ട് മാത്രാണെന്നും അദ്ദേഹം അങ്ങ് കാച്ചിക്കളഞ്ഞു. ഇതെല്ലാം കേട്ട് അടുത്തിരിക്കുന്ന നമ്മുടെ എളമരം മന്ത്രി അറിയാതെ വിളിച്ചുപോയി ബാലസ്ന്നാ...ഒന്നും ആരും അറിയാതെ പറയാതെ ചെയ്തതല്ലേ മ്മള്. ന്നിട്ടിപ്പോ ബാലസ്ന്നാ നീ ന്നെ ഒറ്റിക്കൊടുക്ക്ാ അല്ലേ..</span></div><br /><div><span class="" style="font-size:130%;"></span></div><br /><div><span style="font-size:130%;">കരീം മന്ത്രി ഉടനെ പത്രക്കാരെ വിളിച്ച് പറഞ്ഞു. സഖാക്കളെ ബാലസ്ന്നന്റെ പറച്ചില് വ്യക്തിപരം ന്റെ പറച്ചിലാണ് സര്‍ക്കാര്‍ പരം. ഇതെഴുതിയാ മതിട്ടോ. പത്രക്കാരെ പറഞ്ഞ് വിട്ട് ഉടനെ തിരിഞ്ഞ് എളമരം കരീം മന്ത്രി തിരിഞ്ഞോടി ടാ ബാലസ്ന്നാ...</span></div>K V Madhuhttp://www.blogger.com/profile/02894400680320804518noreply@blogger.com2tag:blogger.com,1999:blog-4203366253686025080.post-52311423662531234922010-05-20T21:42:00.003+05:302010-05-20T21:53:12.791+05:30എന്താ മുഖ്യമന്ത്രീ മാതൃകയാകാത്തത്?<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjytMhTCyPbZFrvNTLio7uShqPLNKJGjKvhS5Cjw11nLDyNUcc_w9WUPLh8_nIQ8KSt2MBFZlgPGq72CAKgF44XD5ZKjLSPced3StfTs9BVevylDSpyUpGowxsg_f0MUmsgS8iA952bTQ/s1600/vs+nayanar.jpg"><span style="font-size:130%;"><img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 320px; DISPLAY: block; HEIGHT: 275px; CURSOR: hand" id="BLOGGER_PHOTO_ID_5473386027345657794" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjytMhTCyPbZFrvNTLio7uShqPLNKJGjKvhS5Cjw11nLDyNUcc_w9WUPLh8_nIQ8KSt2MBFZlgPGq72CAKgF44XD5ZKjLSPced3StfTs9BVevylDSpyUpGowxsg_f0MUmsgS8iA952bTQ/s320/vs+nayanar.jpg" /></span></a><span style="font-size:130%;"><br /></span><div><span style="font-size:130%;"><span style="color:#ff0000;">പണ്ടൊരു</span> കള്ളുകുടിയനായ മകന്റെ കഥയുണ്ട്. താന്‍ പിതാവിനേക്കാള്‍ നല്ലവനാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ അച്ഛനെ പലയിടത്തും അധിക്ഷേപിക്കുക എന്നത് പതിവാക്കിയിരുന്നു. ഒരു ദിവസം വീട്ടില്‍ എല്ലാവരും ഇരിക്കവേ അവന് പറഞ്ഞു. </span></div><div><span style="font-size:130%;"><span></span></span> </div><div><span style="font-size:130%;">എന്റ് സുഹൃത്തിന്റെ അച്ഛനെ നോക്ക്, ആയാള്‍ എത്ര നല്ലവനാണ്. അയാള്‍ കള്ളുകുടിക്കില്ല, പെണ്ണ്പിടിക്കില്ല. വൃത്തികെട്ട ശീലങ്ങളില്ല. അയാള്‍ എത്ര നല്ലവനാണമ്മേ.. അയാള്‍ എല്ലാ അച്ഛനും മാതൃകയാണമ്മേ..ഇതെല്ലാം കേട്ട് നല്ലവനായ അവന്റെ അച്ഛന് നിസ്സഹായനായി നില്ക്കുന്നുണ്ടായിരുന്നു. </span></div><div><span style="font-size:130%;"><span></span></span> </div><div><span style="font-size:130%;">അതിന് നിന്റെ അച്ഛന് നല്ലവനല്ലേ മോനേ അതൊക്കെ എന്തിനാണിവിടെ പറയുന്നത് എന്ന് ചോദിച്ച അമ്മയോട് അവന് പറഞ്ഞത്. </span></div><div><span style="font-size:130%;">അതല്ല, അമ്മേ അവന്റെ അച്ഛന് നല്ലവനാ കള്ള്കുടിക്കില്ല, പെണ്ണ്പിടിക്കില്ല.. </span></div><div><span style="font-size:130%;">ഹോ ഹാഹഹാ....</span></div><div><span style="font-size:130%;">ഈ കഥയോര്‍മിക്കാന്‍ കാരണം ദുര്‍വ്യാഖ്യാനങ്ങളേത് വ്യാഖ്യാനങ്ങളേത് എന്ന് തിരിച്ചറിയാന്‍ സമ്മതിക്കാത്ത തരത്തില്‍ ഇടപെടുന്ന രാഷ്ട്രീയ വിവാദങ്ങളോടൊപ്പമാണ് ചില ദിവസങ്ങളില്‍ മലയാളികള്‍ കടന്നുപോകുന്നത് എന്ന വസ്തുതയാണ്. </span></div><div><span style="font-size:130%;">സി.പിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഇ.കെ.നായനാര്‍ ജന്മദിനത്തില് നടത്തിയ പ്രസംഗമാണ് വിവാദത്തിനടിസ്ഥാനമായത്. </span><span style="font-size:130%;">പിണറായി അനുസ്മരണ പ്രസംഗത്തില്‍ ഉഗ്രന്‍ പ്രസംഗം കാച്ചിവിട്ടു. നായനാരെ പോലെ മഹാനില്ല. </span></div><div><span style="font-size:130%;">ടീം ലീഡര്‍, സ്വന്തക്കാരെ (കൂടെയുള്ളവരെ) സംരക്ഷിക്കുന്നു. തന്റെ അഭിപ്രായം ഭൂരിപക്ഷം എതിര്‍ത്താല്‍ നായനാര്‍ തിരുത്തും, പാര്‍ട്ടിയോട് വിട്ടുവീഴ്ച ചെയ്യും...അങ്ങനെയങ്ങനെ. അതൊക്കെ ശരി തന്നെ മറ്റൊന്ന് കൂടി പറഞ്ഞു. നമ്മുടെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിമാര്‍ നായനാരെ മാതൃകയാക്കണം. </span></div><div><span style="font-size:130%;">ചുരുക്കത്തില്‍ വി.എസ് അച്യുതാനന്ദന് എന്ന നിലവിലുള്ള മുഖ്യമന്ത്രി നായനാരെ മാതൃകയാക്കണം എന്നാണ് പറഞ്ഞത്. പ്രസംഗത്തില്‍ വി.എസിന്റെ പേര്പോലും പരാമര്‍ശിച്ചിട്ടില്ല. പിന്നെങ്ങനെ വി.എസിനുള്ള വിമര്‍ശനമാകും എന്ന് പിണറായിക്ക് മനസ്സിലായിട്ടില്ല. ശരിയല്ലേ. ഈ പത്രക്കാര് എന്ത് പരിപാടിയാണ് കാണിച്ചത്. ദേ മാന്യത വിട്ടാല്‍ നമ്മളും അത് വിടും. </span></div><div><span style="font-size:130%;"><span style="font-size:+0;"></span></span></div><div><span style="font-size:130%;">ഇപ്പോ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ടീം മാറിയാണ് കളി. എതിര്‍ടീമിന് വേണ്ടി കളിക്കുകയാണോ എന്ന് പുറത്തിരിക്കുന്ന ക്യാപ്റ്റന്‍ സംശയം തുടങ്ങിയിട്ട് കാലമേറെയായി. ആലോചിച്ചുനോക്കിയാലാണ് കാര്യം </span></div><div><span style="font-size:130%;"><span style="font-size:+0;"></span></span> </div><div><span style="font-size:130%;"><span style="font-size:+0;"></span></span></div><div><span style="font-size:130%;">1.ആ കിനാലൂര്‍ ഞമ്മന്റെ ചില സുഹൃത്തുക്കള്‍ കുറേ സ്ഥലം വാങ്ങിയിട്ടിട്ടുണ്ട്. അത് നല്ല വിലക്ക് വിറ്റ് പയ്യന്മാര് നന്നായിക്കോട്ടേന്ന് വിചാരിച്ച് ഒരു ഫോര്‍ വരി പാത കൊണ്ടുവരാന്‍ നോക്കിയപ്പോ ഈ ചങ്ങായി എതിര്‍ത്തു. </span></div><div><span style="font-size:130%;"></span></div><div><span style="font-size:130%;">2. കുറേ ആളുകളെ പോലീസ് പിന്നാലെ പോയും വീട് കയറിയും ആക്രമിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചില്ല.</span></div><div><span style="font-size:130%;"></span></div><div><span style="font-size:130%;">3. ദേശീയ പാതയില്‍ പോലും നാലുവരിയില്ലാത്ത കേരളത്തിലെ കിനാലൂര്‍ എന്ന കുഗ്രാമത്തില്‍ ഇത്രേം വെല്യ വികസനത്തിന് വഴി തൊറന്ന കരീം മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിച്ചില്ല.</span></div><div><span style="font-size:130%;"></span></div><div><span style="font-size:130%;">4. കരീമിനെ പാക്കിസ്ഥാന് ടീമിലേ മെമ്പര്‍ എന്ന പോലെയാണ് മുതിര്‍ന്ന മുന്‍ പോളിറ്റ് ബ്യൂറോ അംഗം കാണുന്നത്. </span></div><div><span style="font-size:130%;"></span></div><div><span style="font-size:130%;">5. പത്രക്കാരോട് ചില കാര്യങ്ങളില്‍ തര്‍ക്കിക്കുന്നില്ല. ലാവ്ലിന്, കിനാലൂര്‍, റിയല്‍ ഏസ്റ്റേറ്റ് തുടങ്ങിയ കാര്യങ്ങളില്‍ തര്‍ക്കിക്കുന്നില്ല. പിന്നെന്ത് മുഖ്യമന്ത്രി.</span></div><div><span style="font-size:130%;"></span></div><div><span style="font-size:130%;">ഇക്കാര്യത്തില്‍ നായനാരല്ലാതെ പിന്നാരാ മാതൃക. നായനാര്‍ എപ്പോഴും സംരക്ഷിക്കും. ട്രഷറി കാലിയാക്കി കണ്ണും മിഴിച്ചിരുന്നപ്പോ ശിവദാസമേനോനെ സംരക്ഷിച്ചു. ലാവ്ലിന് തോന്നിയവാസം വന്നപ്പോ പിണറായി വിജയനെ സംരക്ഷിച്ചു. ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ നിര്‍ണായക തെളിവായ ഡയറിയിലെ പേജ് കീറിയ കേസില്‍ കണ്ണടച്ചു. ഇനിയുമുണ്ട്. നായനാരെ പോലെ ഒരു മുഖ്യമന്ത്രി മാതൃക വേറെയുണ്ടോ...വി.എസ് ആണേല്‍ മൂന്നാര്‍, റിയല്‍ ഏസ്റ്റേറ്റ്, കിനാലൂര്‍.. ഇതിലൊന്നും അഡ്ജസ്റ്റ് ചെയ്യുന്നില്ല. </span></div><div><span style="font-size:130%;">മാതൃകയാക്കണേ സഖാവേ എന്നാണ് പറഞ്ഞത്. ഇതിപ്പോ ഡി റെയ്ഡ് വന്നപ്പോ കോടിയേരി മന്ത്രിയെ സംരക്ഷിച്ചില്ല, മൂന്നാര്‍ വന്നപ്പോ മന്ത്രിമാരെയാരെയും സംരക്ഷിച്ചില്ല, കിനാലൂര്‍ വന്നപ്പോ കരീമിനെ സംരക്ഷിച്ചില്ല. മുഖ്യമന്ത്രി ഈ ടീമിലല്ലേ. പണ്ടൊരിക്കല്‍ അയല്പക്കത്തെ അച്ഛന്റെ മേന്മകള് പറഞ്ഞ മകന്റെ സ്ഥിതി, തന്നെ കഷ്ടം കഷ്ടമേ കഷ്ടം... </span></div>K V Madhuhttp://www.blogger.com/profile/02894400680320804518noreply@blogger.com3tag:blogger.com,1999:blog-4203366253686025080.post-43101847958734496622010-04-01T23:20:00.002+05:302010-04-01T23:23:04.689+05:30ബോംബിനായി ശവകുടീരവും തോണ്ടി...<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEia2iEFLHb4CDiTudRD7Vx7m5DCpb1sMsnKOzYicc3U3_jaBOAPjy8z-1YZbaBLRkt3P33Nit1l8RYDrJhhnRl7wA4OCmPhO4LZOfatWNyo6U2D1Dqgam8IUZ0GSxGVaFXj-NRtoyk1Fw/s1600/SAVA+KALLARA+4.jpg"><img id="BLOGGER_PHOTO_ID_5455228146386090690" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 213px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEia2iEFLHb4CDiTudRD7Vx7m5DCpb1sMsnKOzYicc3U3_jaBOAPjy8z-1YZbaBLRkt3P33Nit1l8RYDrJhhnRl7wA4OCmPhO4LZOfatWNyo6U2D1Dqgam8IUZ0GSxGVaFXj-NRtoyk1Fw/s320/SAVA+KALLARA+4.jpg" border="0" /></a> കണ്ണൂരില്‍ ബോംബ് മൊത്തക്കച്ചവടമായി വില്‍ക്കുന്ന കഥാപാത്രത്തെ പണ്ട് ശ്രീനിവാസന്അവതരിപ്പിച്ചപ്പോള്(നരേന്ദ്രന്‍മകന്‍ ജയകാന്തന്‍ വക) തമാശയായെടുത്ത് വയറുനിറയെ ചിരിച്ചെങ്കിലും അതില്‍ അത്രവലിയ സത്യമുണ്ടാകില്ലെന്നാണ് പലരും കരുതിയത്. അതിശയോക്തിയാകും ശ്രീനിവാസനല്ലേ എന്ന് ചോദിച്ചവരാണ് അധികവും. എന്നാല്‍ ഇപ്പോള്‍ തലശേറിയില്‍ ഒരുരക്തസാക്ഷിയുടെ സ്മൃതിമണ്ഡപത്തില്‍ കുഴിച്ചിട്ട ബോംബ് പോലീസ് പൊട്ടിച്ചുകളയുന്നത് ടെലിവിഷന്‍ ചാനലുകളില്‍ കണ്ട് മലയാളികള്‍ അതിശയിച്ചു. പഴയ ശ്രീനിവാസന്തമാശ വീണ്ടും ഓര്‍ത്തു.<br /><p><br />വ്യാഴാഴ്ചയാണ് തലശേരിയില്‍ ആര് എസ് എസ് രക്തസാക്ഷിയുടെ സ്മാരകത്തിനകത്ത് ബോംബുണ്ടെന്ന് സംശയം തോന്നി പോലീസ് സ്മൃതി മണ്ഡപം പൊളിച്ചത്. രണ്ട് ബോംബുകളാണ് അവിടെ നിന്ന് കണ്ടെടുത്തത്. ബുധനാഴ്ച വൈകീട്ട് നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബുകളുടെ സാന്നിധ്യം കണ്ടെത്തിയ ശവകുടീരം പോലീസാണ് ആര്.എസ്.എസ് പ്രവര്‍ത്തകന്റെ ശവകുടീരം പൊളിച്ചത്. അഞ്ചുവര്‍ഷം മുമ്പ് ബോംബേറിലും അക്രമത്തിലും കൊല്ലപ്പെട്ട മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിന്റെ പേരില്‍ മുഴപ്പിലങ്ങാട് പൊതുശ്മശാനത്തില്‍ നിര്‍മിച്ച സ്മൃതികുടീരമാണ് വ്യാഴാഴ്ച കാലത്ത് എടക്കാട് പോലീസ് പൊളിച്ചുനീക്കിയത്. </p><br /><p><br />ചെത്തുകല്ലിലും ഇഷ്ടികയിലും നിര്‍മിച്ച കല്ലറക്കുള്ളില്‍ നിന്നും രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ഇവയില്‍ ഒന്ന് കാലപഴക്കത്താല്‍ ദ്രവിച്ചതും രണ്ടാമത്തേത് ഉഗ്രമാരകശേഷിയുള്ളതുമായി നടന്നു. ഇത് സ്ഥലത്ത് വെച്ചുതന്നെ ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി. പൊതുശ്മശാനത്തില്‍ സി പി എം നേതാവ് പടന്നക്കണ്ടി ചന്ദ്രന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയുടെ ഒരുക്കങ്ങള്ക്കായെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബുധനാഴ്ച വൈകീട്ടാണ് ആര് എസ് എസ് പ്രവര്‍ത്തകന്റെ ബലികുടീരത്തില്‍ സ്റ്റീല്‍ബോംബ് കണ്ടെത്തിയത്. കുടീരത്തില്‍ പതിച്ച ടൈല്‍സ് തകര്‍ന്നത് ശ്രദ്ധിച്ചപ്പോഴാണ് പൊട്ടിയ ഭാഗത്ത് സ്റ്റീല്‍ ബോംബ് കാണപ്പെട്ടതത്രെ. ഇവര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ എടക്കാട് പോലീസ് ബോംബ് കസ്റ്റഡിയിലെടുത്തു. പഴക്കമേറെയുള്ളതിനാല്‍ നിര്‍മിച്ച സ്റ്റീല്‍ പാത്രം പോലും ദ്രവിച്ചിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍ നിന്നും ബോംബ് സ്ക്വാഡെത്തി നടത്തിയ പരിശോധനയില്‍ ശവകുടീരത്തിനുള്ളില്‍ കൂടുതല്‍ ബോംബുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. </p><br /><p><br />ഇതോടെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഇന്നലെ സ്മൃതികുടീരം പൊളിച്ചു പരിശോധിക്കുകയായിരുന്നു. കണ്ണൂര്‍ സിറ്റി സി ഐ. ബി ഗോപകുമാര്‍ പോലീസ് നടപടികള്‍ക്ക് നേതൃത്വം നല്കി. കൊല്ലപ്പെട്ട സൂരജിന്റെ അച്ഛനും സഹോദരനും കുടീരം പൊളിക്കുമ്പോള്‍ സ്ഥലത്തെത്തിയിരുന്നു. വിവരം നല്‍കിയിട്ടും സംഘപരിവാര്‍ നേതാക്കള്‍ എത്തിയില്ലെന്ന് പോലീസ് പറഞ്ഞു. അങ്ങനെ ശവക്കല്ലറയിലും ബോംബ് കണ്ടെത്തി. രക്തസാക്ഷിയുടെ ലക്ഷ്യം നടപ്പാക്കാന്‍ പിന്‍ഗാമികള്‍ സ്വീകരിച്ച വഴികളേ. എന്തായാലും പ്രായമുള്ളവര്‍ പറയുന്നത് കേള്‍ക്കുക. ശിവ, ശിവ!!!. ഓ പാവം ശിവന് എന്തുപിഴച്ചു. പിഴച്ചത് നമ്മളല്ലേ. നമ്മുടെ പ്രസ്ഥാനങ്ങളല്ലേ...</p>K V Madhuhttp://www.blogger.com/profile/02894400680320804518noreply@blogger.com0tag:blogger.com,1999:blog-4203366253686025080.post-20132592474528842592010-03-31T18:08:00.003+05:302010-03-31T18:10:54.682+05:30വിവാദ ചോദ്യപേപ്പര്‍...<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgk5GdOSsSJHH6sa5gwnyc_ah6i77rt-6ViCce5c5ZsAbA7v7zRVN3aTDCZ7UEuXJdnI5apNDeS5jg20Kk2aGo3Vuwbh99gcKTXnqbts_D29lKkl_Va5x0z2unJ2uWjb2ka-CUmxNCU2w/s1600/vivada+chodyapaper.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 122px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgk5GdOSsSJHH6sa5gwnyc_ah6i77rt-6ViCce5c5ZsAbA7v7zRVN3aTDCZ7UEuXJdnI5apNDeS5jg20Kk2aGo3Vuwbh99gcKTXnqbts_D29lKkl_Va5x0z2unJ2uWjb2ka-CUmxNCU2w/s320/vivada+chodyapaper.jpg" border="0" alt=""id="BLOGGER_PHOTO_ID_5454776970696523794" /></a><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuzXu6xjwOxJdTeN37fbs1t2AYqkh3IGTsci4wi_Q-YNeOmJR8dkOdrGGS5SrlDxNHFMtF8Sfmp2vpdFJaBN10zgvN9csQfRr5eUeDlcLMKsQpjkVboRuc2-p8Y9odvMSdGgJEYDWNyw/s1600/newman.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 233px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuzXu6xjwOxJdTeN37fbs1t2AYqkh3IGTsci4wi_Q-YNeOmJR8dkOdrGGS5SrlDxNHFMtF8Sfmp2vpdFJaBN10zgvN9csQfRr5eUeDlcLMKsQpjkVboRuc2-p8Y9odvMSdGgJEYDWNyw/s320/newman.jpg" border="0" alt=""id="BLOGGER_PHOTO_ID_5454776606789953154" /></a><br />തൊടുപുഴ ന്യൂമാന്‍സ് കോളേജില്‍ ഒരു അധ്യാപകന്റെ സസ്പെന്‍ഷനും വര്‍ഗീയസംഘര്‍ഷത്തിനും ഇടയാക്കിയ വിവാദ ചോദ്യപേപ്പര്‍.K V Madhuhttp://www.blogger.com/profile/02894400680320804518noreply@blogger.com5tag:blogger.com,1999:blog-4203366253686025080.post-16254227424155085542010-01-28T16:37:00.005+05:302010-01-28T16:45:24.633+05:30കുഞ്ഞിരാമാ, നിനക്കെന്തിനാ സഖാവേ പദ്മ !!!<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_HXaNhcFwi2XWXPDORkRACYx-RPoNBuKG5HUHh_1RcwxdYvFNQ38kXfjn4vw3Bp3v7e1dWLg688SBjtT8exDyL5sZhamrkIB6_6jx7sgZaGV45RBSXWMBNOwttj4QUWvOLrB9bdCJvA/s1600-h/padma.jpg"><img id="BLOGGER_PHOTO_ID_5431746477576773602" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 192px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_HXaNhcFwi2XWXPDORkRACYx-RPoNBuKG5HUHh_1RcwxdYvFNQ38kXfjn4vw3Bp3v7e1dWLg688SBjtT8exDyL5sZhamrkIB6_6jx7sgZaGV45RBSXWMBNOwttj4QUWvOLrB9bdCJvA/s320/padma.jpg" border="0" /></a>കര്‍ഷകത്തൊഴിലാളിയായ കുഞ്ഞിരാമനോട് ആഗോളവ്യവസായികളായ രവിപിള്ളയ്ക്കും എസ്.എന്‍.ശശിധരന് കര്‍ത്തായ്ക്കും എന്തെങ്കിലും പറയാന്‍ ഉണ്ടാകുമോ?<br /><br />കുഞ്ഞിരാമന്റെ പാര്‍ട്ടി വിചാരിച്ചാല്‍ തരമാക്കാവുന്ന ഒരു വന്‍ അവാര്‍ഡുണ്ട്. സി.പി.എമ്മിന്റെ നേതാക്കന്മാര് തരാന്‍ തീരുമാനിച്ചതുമാണ്. കുഞ്ഞിരാമാ ഉടക്കുണ്ടാക്കല്ലേ? എന്ന് അന്നേ പറഞ്ഞതാണ്. എന്നാല്‍ തള്ളിപ്പോയി. അതെ, ആ പദ്മ അവാര്‍ഡിന്റെ കാര്യമാണ്. സ്നേഹമുള്ള മന്ത്രി സഭാ ഉപസമിതി നിര്‍ദേശിച്ച പേര് തള്ളിപ്പോയതിന്റെ വ്യസനത്തിലാണ് കേരളത്തിലെ ചില വ്യവസായികളടക്കമുള്ള പദ്മ അവാര്‍ഡ് മോഹികള്‍. എന്നാലും ആ റസൂല്‍ പൂക്കുട്ടിയെ വരെ മറന്ന് നമ്മുടെ മന്ത്രിമാര്‍ ചെയ്ത നല്ലകാര്യത്തെ മറക്കാനൊക്കില്ല. ദുഷ്ടന്മാര് കേന്ദ്രനാണ് പറ്റിച്ചത്. അവിടത്തുകാര്‍ക്ക് ഇത്ര ഗമയോ. അവര്‍ക്ക് എന്തായാലും അംബാനിയെയും ടാറ്റയെയും ഒക്കെയെ വേണ്ടൂ എന്ന് തോന്നുന്നു. എന്നാലും റസൂല്‍ പൂക്കുട്ടിയെ തിരുകി കയറ്റിയത് മോശമായിപ്പോയി. ഒരു ഇടതുപക്ഷ സഹയാത്രികനായിട്ടും നാട്ടിലെ സാംസ്കാരികന്‍ ബേബി മന്ത്രിപോലും കാണാതിരുന്നിട്ടും ആ കേന്ദ്രന് അങ്ങ് കണ്ടുപിടിച്ചുകളഞ്ഞു. റസൂല്‍ പൂക്കുട്ടിക്ക് അവാര്‍ഡും നല്‍കിക്കളഞ്ഞു. എന്നാലും എന്റെ പൂക്കുട്ടീ. ഇങ്ങള് ഭാഗ്യം ചെയ്തോനാ. ആരും കൂടെയില്ലാഞ്ഞിട്ടും കിട്ടീല്ലേ. ആ ഒടുക്കത്തെ പുരസ്കാരം.<span id="fullpost"><br /><br />എന്തായാലും കുഞ്ഞിരാമനേക്കാള്‍ വലുത് ഇപ്പോള്‍ പാര്‍ട്ടിക്ക് വ്യവസായികളാണ്. വെറുതേ പണ്ടത്തെ നേതാക്കളുടെ വാക്കു കേട്ട് വരട്ടുതത്വവാദം പുറത്തെടുക്കേണ്ട. ലെനിനും മാര്‍ക്സും ഇ.എം.എസും ഇപ്പോഴീ വി.എസിനെയും ബുദ്ധദേവിനെയും പോലുള്ള നേതാക്കളും ഒക്കെ പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. പദ്മ അവാര്‍ഡുകള്‍ക്ക് കേരളത്തില്‍ നിന്ന് ആഗോള വ്യവസായി രവിപിള്ളയെയും കരിമണല്‍ വ്യവസായി എന്‍.ആര്.ശശിധരന് കര്‍ത്തായെയും സംസ്ഥാന മന്ത്രിസഭാ ഉപസമിതി ശുപാര്‍ശ ചെയ്തത് വെറുതെയല്ല. അവര്‍ മഹത്തായ പ്രസ്ഥാനത്തിന്റെ കരുത്തരായ പിന്നണിക്കാരാണ്. അന്നൊരിക്കല്‍ സംഭവം വിവാദമായപ്പോള്‍ ഇതിനെ കുറിച്ച് നിങ്ങളോട് പറയേണ്ടതില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രിയുടെ മുഖത്ത് തന്നെ ഒരു എതിര്‍പ്പ് ഉണ്ടായിരുന്നു.<br /><br />പദ്മഭൂഷണും പദ്മശ്രീയും അടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡുകള്‍ നല്കുന്നതില് സംസ്ഥാനങ്ങള്‍ക്കും ശുപാര്‍ശ നല്‍കാം. ഈ സൗകര്യമുപയോഗിച്ചാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭ മുതലാളിമാരെ റിക്രൂട്ട് ചെയ്യാന്‍ ശുപാര്‍ശ ചെയ്തത്. പാര്‍ട്ടി ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ അധികാരത്തിലെത്തിക്കഴിയുമ്പോള്‍ ഏതെങ്കിലും തൊഴിലാളികളെ അവാര്‍ഡിന് ശുപാര്‍ശ ചെയ്യുന്നതല്ലേ നല്ലത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം കണ്ട കൊഞ്ഞാണന്മാര്‍ക്ക്അവാര്‍ഡ് നല്കുന്നതിനേക്കാള് നല്ലത് നമുക്ക് ഉപകാരമുള്ള നമ്മുടെ കുടുംബം നോക്കുന്ന വല്ല ലക്ഷപ്രഭുക്കള്‍ക്കോ, വല്ല കോടീശ്വരന്മാര്ക്കോ നല്കുന്നതല്ലേ എന്നാണ് മറുചോദ്യം.<br /><br />മാവോസേതുങ്ങ് പണ്ടേ പറഞ്ഞതാണ് സ്വകാര്യസ്വത്ത് കുഴപ്പമാണെന്ന്. എന്നാല്‍ സേതുങ്ങ് പറഞ്ഞ പൂച്ചയുടെയും എലിയുടെയും കഥ പറഞ്ഞ വി.എസിന്റെ കഥ തന്നെ കുഴപ്പത്തിലാക്കിയ നേതൃത്വമാണ് ഇപ്പോഴുള്ളത്. വി.എസ് മെല്ലെ പൂച്ചക്കഥ ആവര്‍ത്തിക്കാനുള്ള തയാറെടുപ്പിലുണാണ്. അപ്പോ പിന്നെ അവരോട് സ്വകാര്യസ്വത്ത്, സമ്പന്നര്‍, ദാരിദ്രന് തുടങ്ങിയ വാക്കുകളൊക്കെ പറയുന്നതുതന്നെ സൂക്ഷിച്ചുവേണം. അവര്‍ക്ക് നവമാര്‍ക്സിസവും ആഗോള സാമ്പത്തിക പ്രശ്നവും റിലയന്‍സും വിസ്മയ പാര്‍ക്കും മറ്റും ഒക്കെയാണ് ചര്‍ച്ച ചെയ്യാന്‍ താല്പര്യം. ചൈന അരുണാചല്‍പ്രദേശിലൊക്കെ ഇടപെടുമെങ്കിലും സ്വകാര്യസ്വത്തിന് അനുമതി നല്‍കിയിട്ടുണ്ട്. പാവപ്പെട്ട കോടീശ്വരന്മാരെ നമ്മള് അതുകൊണ്ടുതന്നെ അവഗണിക്കരുത്. അത് അവാര്‍ഡിന്റെ പേരിലായാല്‍ പോലും.<br />കയ്യൂരും കരിവെള്ളൂരും പാലോറമാതയും ഒക്കെ രോമാഞ്ചം കൊള്ളട്ടെ! മുതലാളിമാരെ പദ്മ അവാര്‍ഡിന് നിര്‍ദേശിച്ച് ലഭിക്കാതെ പോയ പാവം നമ്മുടെ മന്ത്രിസഭയെന്ത് തെറ്റ് ചെയ്തിട്ടാണ്.<br /><br />രവിപിള്ളയ്ക്ക് വേണ്ടി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണത്രെ വാദിച്ചത്. പുത്രദുഃഖത്തില്‍ വലയുന്ന പാവം കോടിയേരി മകനെ തന്റെ കമ്പനിയുടെ വൈസ് ചെയര്‍മാനാക്കിയ ഒരു മഹാനായ വ്യവസായിക്ക് വേണ്ടി വാദിച്ചതിന് കുറ്റം പറഞ്ഞുകൂടാ. പുത്രനിമിത്തം ബഹുകൃതവേഷം! എന്താ കഥ! ഇനി കര്‍ത്തായുടെ കഥ ആലപ്പുഴയിലെ കരിമണല്‍ത്തരികള്‍ക്ക് പോലും അറിയാം. ഒരു പിടി കരിമണല്‍ എടുത്ത് കേരളത്തെ സഹായിക്കാമെന്ന് ഏറ്റുവന്ന പാവം വ്യവസായിയാണ് ശശിധരന് കര്‍ത്താ. കേരളത്തെ അമേരിക്കയാക്കാന്‍ വെമ്പുന്ന, ആധുനികമുഖം നല്കാന് വ്യവസായ കേരളത്തെ ഉടന്‍ പുതുക്കിപ്പണിയാന്‍ കച്ച കെട്ടിയിറങ്ങിയ, മന്ത്രി എളമരം കരീം കര്‍ത്തായ്ക്ക് വേണ്ടിയല്ലാതെ പിന്നെ ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കേണ്ടത്?<br /><br />അന്ന് മന്ത്രിസഭാ ഉപസമിതി തങ്ങളുടെ മുന്നിലേക്ക് വന്ന നൂറോളം പേരില്‍ നിന്ന് തയാറാക്കിയ 15 പേരുടെ പാനലിനെതിരെ ചില മന്ത്രിമാര്‍ രംഗത്തുവന്നിരുന്നുവത്രെ. കരിമണലിനെതിരെ മുമ്പ് നടത്തിയ സമരങ്ങള്‍, കോരിത്തരിപ്പിക്കുന്ന പ്രസംഗങ്ങള്‍. എല്ലാം പറഞ്ഞുനോക്കിയിട്ടും കാര്യമുണ്ടായില്ല. എതിരഭിപ്രായം ഉയര്‍ന്നെങ്കിലും പണ്ട് ക്രൂഷ്ചേവിനെ സ്റ്റാലിന് നോക്കിയതുപോലെ ആരോ ഒരാള്‍ മന്ത്രിമാരെ ആകെ നോക്കിയത്രെ. എതിരഭിപ്രായവുമായി എഴുന്നേറ്റവര്‍ മുണ്ട് നേരെയാക്കി ഇരിക്കാന്‍ നിര്‍ബന്ധിതരായി. വല്യേട്ടന്മാരായ മന്ത്രിമാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുക തന്നെ. മുതിര്‍ന്നവര്‍ പറയുന്നത് ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നാണല്ലോ. എന്നാല്‍ അദ്യം കയ്ക്കും പിന്നെയും കയ്ക്കും എന്നാണ് അവര്‍ തന്നെ തിരുത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രി നേരിട്ടിടപെട്ടാണത്രെ മറ്റ് ചിലരുടെ പേരുകള്‍ എഴുതിച്ചേര്‍ത്തത്. അപ്പോഴും നമ്മുടെ റസൂല്‍ പൂക്കുട്ടിയെ മറന്നു. എന്തായാലും ഇനിയിപ്പോ മരണാനന്തരബഹുമതികളൊക്കെ വരുമ്പോള്‍ നമ്മുടെ പാര്‍ട്ടി ആ ജ്യോതിബസുവിനെയെങ്ങാനും മറക്കുമോ എന്നാണ് നാട്ടിന് പുറത്തുകാരനായ നമ്മുടെ കുഞ്ഞിരാമന് ചോദിക്കുന്നത്. <img id="BLOGGER_PHOTO_ID_5431746563187392786" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 262px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSs8HPu9zwo2mtTBGhyphenhyphenJDDf-4AHwDrbxIHXHiDlBYxKdJZ1aManh9U88X7AhQFaL0WwkrXynT7qBiYXlV92B8Oa1dNPDSWhyphenhyphenuyrUY0bdhqb3TOJkD1u7zLIUcAtHBuB2K7uj9D6LhFAA/s400/cpm.jpg" border="0" /></span>K V Madhuhttp://www.blogger.com/profile/02894400680320804518noreply@blogger.com4tag:blogger.com,1999:blog-4203366253686025080.post-86507502193223767962010-01-17T16:33:00.004+05:302010-01-17T16:45:58.658+05:30രാഷ്ട്രീയ ജ്യോതി അണഞ്ഞു.....<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0v3ZlPxVJ-MAZ3RVwAiKDUviqTTdd1EhyphenhyphenOy2LiUzchq6f03EUEvcyI2arI4_CWpdGBt84MacN5KHyrb2VFvsNW7p_rygzzLI65uCpcmJFvE0TUUpQxCDtZs_VGI7Nf2AvSeBXZZX0Tw/s1600-h/basu+final.jpg"><img id="BLOGGER_PHOTO_ID_5427663555612739314" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 298px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0v3ZlPxVJ-MAZ3RVwAiKDUviqTTdd1EhyphenhyphenOy2LiUzchq6f03EUEvcyI2arI4_CWpdGBt84MacN5KHyrb2VFvsNW7p_rygzzLI65uCpcmJFvE0TUUpQxCDtZs_VGI7Nf2AvSeBXZZX0Tw/s320/basu+final.jpg" border="0" /></a>ഇന്ത്യന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ജനാധിപത്യപാതയില്‍ വഴി നടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് ജ്യോതിബസു. ജനാധിപത്യമതേതര പാതയില്‍ സി.പി.എമ്മിനെയും അതുവഴി ഇന്ത്യയെ തന്നെയും നയിച്ച പ്രാപ്തനായ കമ്യൂണിസ്റ്റിനെയാണ് അദ്ദേഹത്തിന്റെ മരണത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. പിശ്ചിമബംഗാളിന്റെ ഭരണത്തില്‍ ജ്യോതിബസു നടന്നടുത്തത് വെറും വാചകക്കസര്‍ത്തും കേവല കക്ഷിരാഷ്ട്രീയ ഗിമ്മിക്കുകളും കൊണ്ടല്ല. നിരന്തരമായ രാഷ്ട്രീയ ഇടപെടലിലൂടെ വ്യക്തിജീവിതങ്ങളിലും കുടുംബജീവിതത്തിലും കാര്യമായ മാറ്റത്തിന് സാമൂഹ്യപ്രവര്‍ത്തനം അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ നേതാവായിരുന്നു ബസു അതുകൊണ്ട് തന്നെ തന്റെ ജീവിതം കൃത്യമായ രാഷ്ട്രീയ ദൗത്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചു. സാധാരണജനങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളില്‍ ഇടപെടുകയും നിരന്തരസമ്പര്‍ക്കത്തിലൂടെ പരിഹാരമാര്‍ഗങ്ങള്‍ തേടുകയും ചെയ്തു ബസു. ഇത് രാഷ്ട്രീയ ജീവിതത്തിലും അദ്ദേഹത്തിന് നിര്‍ണായകമായ സഹായമായി മാറി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജനം അദ്ദേഹത്തിന് വേണ്ടി നിലകൊണ്ടു. മാറി മാറി വരുന്ന തെരഞ്ഞെടുപ്പുകളില്‍ മുന്നണികളും പാര്‍ട്ടികളും മാറി വരിക എന്ന ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സമവാക്യത്തെ അട്ടിമറിച്ച ഭരണാധികാരിയായി മാറി അദ്ദേഹം. ഇതിനെ കേവലം രാഷ്ട്രീയം എന്ന് വിളിക്കാതെ വിശാലഅര്‍ത്ഥത്തിലുള്ള ജനകീയ രാഷ്ട്രീയം എന്ന് പൊതുസമൂഹം തന്നെ വിലയിരുത്തി. തുടര്‍ന്നുണ്ടായ പാര്‍ട്ടിയുടെ വീഴ്ചകളില്‍ നിന്ന് ജ്യോതി ബസുവിന്റെ തന്നെ ഭൂതകാലപ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കിവേണം മോചനം നേടാന്‍ എന്ന് സമീപകാലത്ത് ഇടതുചിന്തകരും തിരിച്ചറിഞ്ഞു.<br /><br />ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഇറങ്ങിവന്ന് സി.പി.എം രൂപീകരിച്ച 33 നേതാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ട്പേരില്‍ ഒരാളാണ് ജ്യോതി ബസു.<span id="fullpost"> മറ്റൊരാള്‍ വി.എസ് അച്യുതാനന്ദനാണ്. ജ്യോതി ബസുവിന്‍രെ മരണത്തോടെ പൊതുജനബന്ധമുള്ള നേതൃതാരങ്ങളില്‍ അനിഷേധ്യനായ ഒരാളെയാണ് സി.പി.എമ്മിന് നഷ്ടപ്പെടുന്നത്. പലപ്പോഴും തീരുമാനങ്ങളെടുക്കുന്നതില്‍ പ്രതിസന്ധി നേരിടുമ്പോള്‍നിര്‍ണായക ഉപദേശവുമായി ജ്യോതി ബസു പാര്‍ട്ടിക്ക് മുന്നിലെ അത്താണിയായി ഉണ്ടായിരുന്നു. കേരളത്തില്‍ ഗ്രൂപ്പ് വഴക്ക് വളര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദനെ മല്‍സരിപ്പിക്കേണ്ടെന്ന് പി.ബി.തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ ബഹളങ്ങളില്‍ പാര്‍ട്ടിക്ക് ശരിയായ തീരുമാനമെടുക്കുന്നതില്‍ ജ്യോതിബസുവിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ജ്യോതിബസു അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന് ഉണ്ടായ തീരുമാനമാണ് വി.എസിനെ മല്‍സരിപ്പിക്കണമെന്നത്. ജനാധിപത്യപാതയില്‍ ചരിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ തീരുമാനങ്ങള്‍ ഏത് തരത്തില്‍ ജനങ്ങളെ ബാധിക്കും എന്ന് കൃത്യമായ നിഗമനങ്ങളിലെത്താന്‍ പാര്‍ട്ടിക്ക് സഹായകമായിരുന്നത് ജ്യോതിബാസുവിനെ പോലുള്ള നേതാക്കളുടെ സഹായത്തോടെയാണ്.<br /><br />1914 ജൂലായ് എട്ടിന് കൊല്‍ക്കത്തയിലെ ഒരുമധ്യഉപരിവര്‍ഗകുടുംബത്തില്‍ ഡോ.നിസികാന്ത ബസുവിന്റെയും ഹേമലത ബസുവിന്റെയും മൂന്നാമത്തെ മകനായാണ് ജ്യോതീന്ദ്ര ബസു ജനിച്ചത്. ജ്യോതിബാസുവിന്റെ പിതാവ് നിഷികാന്ത് ബാസുകിഴക്കന്‍ ബംഗാളിലെ (ഇപ്പോള്‍ ബംഗ്ലാദേശില്‍) ഢാക്കാ ജില്ലയില്‍ നിന്നും കുടിയേറിയ ഒരു ഡോക്ടറായിരുന്നു.<br />പ്രിയപ്പെട്ടവര്‍ ഗണ എന്ന ചെല്ലപ്പേരില്‍ വിളിച്ച ജ്യോതീന്ദ്രബസു ചെറുപ്പത്തിലെ അപാരമായ ബുദ്ധിസാമര്‍ത്ഥ്യം പ്രകടിപ്പിച്ച കുട്ടിയായിരുന്നു. ആറാം വയസ്സില്‍ ബസുവിനെ ലൊറേറ്റോ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന് പേര് ജ്യോതീന്ദ്ര ബസുവില്‍ നിന്ന് ജ്യോതിബസു എന്ന് ചുരുക്കി. 1925ല്‍ ബസുവിനെ സെന്റ് സേവ്യേഴ്സ് സ്കൂളില്‍ ചേര്‍ത്തു. മെട്രിക്കുലേഷന്‍ ശേഷം ഹിന്ദു കോളേജില്‍(ഇപ്പോഴത്തെ പ്രസിഡന്‍സി കോളേജ്) ഇംഗ്ലീഷ് ഓണേഴ്സിന് ചേര്‍ന്നു.സെന്റ് സേവ്യേഴ്സ് കോളിജിയറ്റ് സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ സ്കൂള്‍ വിദ്യാഭ്യാസം., പ്രസിഡന്‍സി കോളജില്‍ നിന്ന് 1935-ല്‍ ആര്‍ട്സ് വിഷയത്തില്‍ ബിരുദം കരസ്ഥമാക്കി, പിന്നീട് നിയമം പഠിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോയി.ഇംഗ്ലണ്ടില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനാകുകയും പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. ഭൂബേഷ് ഗുപ്തയാണ് ബസുവിനെ പാര്‍ട്ടിയിലേക്ക് എത്തിച്ചത്.<br /><br />1936 മുതല്‍ 1940 വരെ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതില്‍ സജീവമായിരുന്ന ബസു ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഫെഡറേഷനായ ഇന്ത്യ ലീഗില്‍ അംഗമായി. ലണ്ടന്‍ മജ്ലിസിലും ബസു ചേര്‍ന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചിരുന്നത് ലണ്ടന്‍ മജ്ലിസ് ആയിരുന്നു. 1938ല്‍ ജവഹര്‍ലാല്‍ നെഹ്റു ലണ്ടനിലെത്തിയപ്പോള്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കുന്നതിന്റെ ചുമതല ബസുവിനായിരുന്നു. സുഭാഷ് ചന്ദ്രബോസ് ലണ്ടനിലെത്തിയപ്പോള്‍ ലണ്ടന്‍ മജ്ലിസിന്റെ ആഭിമുഖ്യത്തില്‍ ബസു ഒരു യോഗം വിളിച്ചു ചേര്‍ത്തു. ഇതിനെല്ലാം പുറമെ ഇന്ത്യന്‍ നേതാക്കള്‍ക്ക് ലേബര്‍ പാര്‍ട്ടി അംഗങ്ങളും സോഷ്യലിസ്റ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരവും ബസു ഒരുക്കിക്കൊടുത്തിരുന്നു.<br /><br />ലണ്ടനിലെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ വഴി ബ്രിട്ടന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബസു ബന്ധപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനുള്ള തന്റെ ആഗ്രഹം ബസു പ്രകടിപ്പിച്ചെങ്കിലും ബ്രിട്ടന് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ ബസുവിന് ഇത് തിരിച്ചടിയാകുമെന്നതായിരുന്നു ഇതിന് കാരണം. ബ്രിട്ടന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായത്തോടെ ഈസ്റ്റ് ലണ്ടന്‍ ചേരികളിലെ നിരക്ഷരായ ഇന്ത്യന്‍ നാവികരെ ഇംഗ്ലീഷ് അഭ്യസിപ്പിക്കുന്നതിന് ബസു ഒരു സംഘത്തിന് രൂപം നല്കി.<br />പാവപ്പെട്ട, നിരക്ഷരായ തൊഴിലാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ബസുവിന് ഇത് അവസരം നല്കി. 1940ല്‍ ബസു ഇന്ത്യയില്‍ തിരിച്ചെത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുള്ള ആ വരവ് കുടുംബാംഗങ്ങളടക്കം പലരെയും ഞെട്ടിക്കുന്നതായിരുന്നു. ആ വര്‍ഷം ജനവരി 20ന് ബസു ബസന്തി ഘോഷിനെ വിവാഹം കഴിച്ചു. 1942 മെയ് 11ന് ബസന്തി മരിച്ചു. <img id="BLOGGER_PHOTO_ID_5427663813892058706" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 206px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKje3JUh6viSNZzf0eaVuFQhkUMldqkxyDXhnsXALGL67qUutb00l8P19RD4RR5HD6qBeepHELnVRtqHcmxqWbHPczpHiWXK7XzRqXwwUqLHmp3PtR7B0nIjYRXgh8fO72egnMhQNaMw/s320/jyothibasu.jpg" border="0" /><br />1940ല്‍ സി.പി.ഐയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന് ബസു പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെട്ടു. ഒളിവില്‍ കഴിയുകയായിരുന്ന നേതാക്കള്‍ക്ക് താവളങ്ങള്‍ ഒരുക്കികൊടുക്കാനും അവര്‍ക്ക് യോഗങ്ങള്‍ വിളിക്കാനുള്ള സൗകര്യമൊരുക്കാനും പാര്‍ട്ടി നേതാക്കള്‍ ബസുവിനെ ചുമതലപ്പെടുത്തി. 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ ലീഗല്‍ കോണ്‍ഫറന്‍സില്‍ ജ്യോതിബസു പ്രൊവിന്‍ഷ്യല്‍ കമ്മിറ്റി ഓര്‍ഗനൈസര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാള്‍അസം റെയില്‍വെ വര്‍ക്കേഴ്സ് യൂണിയന് സെക്രട്ടറി ആയിരുന്ന ബസുവിനെ 1944ല്‍ റെയില്‍വെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തി. 1946ല്‍ വര്‍ഗീയ കലാപക്കാലത്ത് ബെളിയാഘട്ടയിലെത്തിയ ഗാന്ധിജിയെ ഭൂപേഷ് ഗുപ്തയ്ക്കൊപ്പം ചെന്നുകണ്ട ബസു സര്‍വകക്ഷി സമാധാന സമിതി രൂപീകരിക്കുന്നതിനെക്കുറിച്ചും ഒരു സമാധാന റാലി സംഘടിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹത്തോട് ഉപദേശം തേടി.<br />1946ല്‍ ബംഗാള്‍ നിയമസഭയിലേയ്ക്ക് ബസു തിരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷം 1972 വരെ ബസു തുടര്‍ച്ചയായി നിയമസഭാംഗമായിരുന്നു. 1948 ഡിസംബര്‍ അഞ്ചിന് ബസു കമല്‍ ബസുവിനെ വിവാഹം കഴിച്ചു. കമല്‍ ബസു 1951 ആഗസ്ത് 31ന് ഒരു പെണ്‍കുട്ടിയ്ക്ക് ജന്മം നല്കി. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കുശേഷം ഡയേറിയയും ഡീഹൈഡ്രേഷനും മൂലം ഈ കുട്ടി മരിച്ചു. 1952ല്‍ ബസുവിന് ഒരു ആണ്‍കുട്ടി ജനിച്ചു.<br /><br />1951ല്‍ സിപി.ഐയുടെ നിരോധനം പിന്‍വലിച്ചപ്പോള്‍ ബസു ബംഗാളിലെ പാര്‍ട്ടി മുഖപത്രമായ സ്വാതിനാഥയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് പ്രസിഡന്റ് ആയി. 1953ല്‍ ബസു സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954ല്‍ മധുരൈയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ബസു കേന്ദ്രകമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് കേന്ദ്ര സെക്രട്ടേറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ബസു 1958ല്‍ അമൃത്സര്‍ കോണ്‍ഗ്രസില്‍ വെച്ച് ദേശീയ കൗണ്‍സിലിലെത്തി. 1964ല്‍ മറ്റ് 31 പേരോടൊപ്പം ദേശീയ കൗണ്‍സിലില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട ബസു പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നില്‍ക്കുകയും തുടക്കം മുതല്‍ തന്നെ പോളിറ്റ് ബ്യൂറോ അംഗവുമായി.<br /><br />സി.ഐ.ടി.യു രൂപവത്കരിച്ചപ്പോള്‍ ദേശീയ വൈസ് പ്രസിഡന്റുമാരിലൊരാളായി ജ്യോതിബസു തിരഞ്ഞെടുക്കപ്പെട്ടു. സി.ഐ.ടിയു രൂപവത്കരിച്ച 1970ലെ സമ്മേളനത്തില്‍ റിസപ്ഷന് കമ്മിറ്റി ചെയര്‍മാനായിരുന്നു ബസു. 1967ല്‍ ബസു ബംഗാള്‍ ഉപമുഖ്യമന്ത്രിയായി. 1969ലെ തിരഞ്ഞെടുപ്പിനുശേഷം ബസു വീണ്ടും ഉപമുഖ്യമന്ത്രിയായി. 1977ല്‍ അതുവരെ ജയിച്ചുവന്ന ബാരാനഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് സത്ഗാച്ചിയ മണ്ഡലത്തിലേയ്ക്ക് മാറിയ ബസു ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി. പിന്നീട് തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ ജയിച്ച് 2000 നവംബര്‍ മൂന്ന് വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു.ഏറ്റവും കൂടുതല്‍കാലം 23 വര്‍ഷം മുഖ്യമന്ത്രി സ്ഥാനം വഹിച്ച ആള് ജ്യോതിബസുവാണ്. 1996ല്‍ കോണ്‍ഗ്രസ് ബി.ജെ.പി ഇതര കക്ഷികള്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിച്ചപ്പോള്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് സര്‍വസമ്മതമായി നിര്‍ദ്ദേശിക്കപ്പെട്ടത് ജ്യോതിബസുവിന്റെ പേരായിരുന്നു. എന്നാല്‍ സി.പി.എം കേന്ദ്രകമ്മിറ്റി ആ നിര്‍ദ്ദേശം അംഗീകരിച്ചില്ല. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ബസു തന്റെ ഓര്‍മകള്‍ എ പൊളിറ്റിക്കല്‍ ബയോഗ്രഫി എന്ന പേരില്‍ പുസ്തകമാക്കിയിട്ടുണ്ട്. ബംഗാളി ഭാഷയില്‍ അദ്ദേഹം എഴുതിയ പ്രബന്ധങ്ങള്‍ അഞ്ച് വോള്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. <img id="BLOGGER_PHOTO_ID_5427663707535851042" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 225px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjN63-_Jm4S1EKJAycAxITzGXjpf06ZcO0sm6Hv_4i5YccJ1Ft_ddiCo5nRyFKHt6KgSvFsg-KUVcgDx5nz-XrU8_rQyT_xY3Fe9Xsly3BLcnj2eQy4wbDOySkHM7Ra9fT9yVx5MlU5Kg/s400/ist+pb.jpg" border="0" /><br /></span>K V Madhuhttp://www.blogger.com/profile/02894400680320804518noreply@blogger.com4tag:blogger.com,1999:blog-4203366253686025080.post-13805693492600476482010-01-12T19:48:00.004+05:302010-01-12T20:16:38.401+05:30വടി കൊടുത്തു അടി വാങ്ങിയ സക്കറിയ....<span class=""><iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='570' height='300' src='https://www.blogger.com/video.g?token=AD6v5dz40FKjTaj-cnYBHGbXMnZbv-ToN1jtPR4sNwVJi_fckpv6_7oVsOOE3-URJ0XjAzpp8QYQ_2wZPzo6R4M1gg' class='b-hbp-video b-uploaded' frameborder='0'></iframe></span><br /><br />എന്താണ് സാഹിത്യകാരന് സക്കറിയ പറഞ്ഞത്?<br /><br />എന്തിനാണ് പയ്യന്നൂരില്‍ വച്ച് സക്കറിയയെ ഡി.വൈ.എഫ് ഐക്കാര്‍ കൈയേറ്റം ചെയ്തത്. ഇത് വെറുതെയിരിക്കുമ്പോള്‍ തോന്നിയ ഒരു വിചാരമല്ല. പയ്യന്നൂരില്‍ വച്ച് സക്കറിയയെ കൈയേറ്റം ചെയ്ത മഹാന്മാരുടെ പ്രവര്‍ത്തന ശൈലിയും രീതിയും ഒക്കെ നേരിട്ടറിയുന്ന ഒരാള്‍ക്ക് ചിലപ്പോള്‍ സക്കറിയയോടൊപ്പമേ നില്ക്കാന് കഴിയു. ആ നിലപാട് ശരിയുമാണ് കാരണം അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുക എന്നത് കേരളത്തിന്റെ സംസ്കാരമല്ല. വെറുതേ ഒന്നു ഉപരിപ്ലവമായി ചിന്തിച്ചു നോക്കിയപ്പോള്‍ കടന്നുവന്ന വിചാരങ്ങള്‍ ആകുലപ്പെടുത്തുന്നതാണ്. ലൈംഗീകതയുമായി ബന്ധപ്പെട്ട് പുതുതായി രൂപ്പെട്ടുവരുന്ന ചര്‍ച്ചകള്‍ എന്തിനുള്ളതാണ്. രാജ്മോഹന്‍ ഉണ്ണിത്താന് എന്നൊരു കോണ്‍ഗ്രസ് നേതാവ് മഞ്ചേരിയിലെ ഒരുവീട്ടില്‍ വച്ച് അനാശാസ്യത്തിനിടെ പിടികൂടപ്പെട്ടു എന്നത് അടുത്തകാലത്ത് നടന്ന ഒരു സംഭവം, കേരളത്തിലെ മാധ്യമങ്ങളെയും പോലീസിനെയും വിശ്വസിക്കാമെങ്കില്‍ മാത്രം.<span id="fullpost"> <br /><br />സക്കറിയ പ്രസംഗിച്ചത് ഉണ്ണിത്താന് വേണ്ടിയാണ്. സ്ഥലത്തെ പ്രധാനപയ്യന്മാരായ സി.പി.എം, പി.ഡി.പിക്കാര്‍ക്കെതിരെ മുഴുവന്‍ കേസെടുക്കണമെന്ന് അദ്ദേഹം വാദിച്ചു. ഒരു മുറിയില്‍ കഴിയുകയായിരുന്ന ഉണ്ണിത്താന്റെയും സഹയാത്രികയുടെയും വാതില്‍ അനുവാദമില്ലാതെ ചവിട്ടിപ്പൊളിച്ചതിന്,പുറത്തേക്ക് വിളിച്ച് അവരെ കൈയേറിയതിന്, പിന്നെ കുപ്പായം വലിച്ച് കീറിയതിന്, പിന്നെ ചാനലുകള്‍ക്ക് മുന്നില്‍ അവരെ ആക്ഷേപിച്ചതിന്.. പിന്നെ പിന്നെയെന്തൊക്കെ, ഐ.പി.സി....ശ്ശെ മമ്മുട്ടിയെ പോലെ ഡയലോഗ് വരുന്നില്ല. എന്തായാലും കേസെടുക്കണം എന്നാണ് സക്കറിയ പറഞ്ഞത്. പാവം കൂലിപ്പണിക്കാരും തെങ്ങുകയറ്റക്കാരും ഒക്കെയാകും കേസെടുത്താല്‍ കുടുങ്ങിപ്പോകുക. <br /><br />അത് അവിടെ നില്ക്കട്ടെ. സക്കറിയ കൗമുദിയില്‍ ലേഖനമെഴുതിയതിന് പിന്നാലെ പയ്യന്നൂരില്‍ ഇക്കാര്യം പ്രസംഗിക്കുകയും ചെയ്തു. ഒളിവിലും തെളിവിലും മഹാന്മാരായ ഇടതുപക്ഷനേതാക്കള്‍ നടത്തിയ ലൈംഗീക പ്രവര്‍ത്തനങ്ങളെ കുറിച്ച്. ഹോ, പാര്‍ട്ടി നിരോധിച്ച സമയത്ത് മുഴുവന്‍ ഒളിവില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യനേതാക്കള്‍ക്ക് മറ്റെന്തോ ആണ് പരിപാടിയെന്നാണ് സക്കറിയ പ്രസംഗിച്ചത്. അത് സദസ്സ് കേട്ടുനിന്നു. പിന്നാലെ തെറിച്ച ചില പിള്ളേര് പോയി ചീത്ത പറഞ്ഞത്രെ. സി.പി.എമ്മിനും പിണറായിക്കും ഒന്നും മനസ്സിലാകുന്നില്ല. ടി.പദ്മനാഭനെ കൊണ്ടുനടന്നിട്ടുണ്ട്, നമ്മുടെ അഴീക്കോടിനെയും ബുദ്ധിമുട്ടില്ലാതെ കൊണ്ടു നടക്കാം. അടുത്തതായി സക്കറിയയെ നോട്ടമിട്ടതാണ്. എന്തുചെയ്യാം ഇങ്ങനെയൊക്കെയായി പോയില്ലേ. പിണറായിക്ക് പിള്ളേരുടെ യോഗത്തില്‍ തിരുവനന്തപുരത്ത് സക്കറിയയെ ചീത്ത പറയേണ്ടിയും വന്നു. അതിനെ രാഷ്ട്രീയ അഹങ്കാരം എന്ന് സക്കറിയ തിരിച്ചടിച്ചു. ലൈംഗീക ന്യൂനപക്ഷം, സ്വവര്‍ഗലൈംഗീകത, ലൈംഗീക തൊഴിലാളി.. <br /><br />ഇങ്ങനെ ദാര്‍ശനികവും സാമൂഹികവുമായ നിരവധി പ്രശ്നങ്ങളാണ് ഇപ്പോള്‍ കമ്യൂണിസ്റ്റുകാര്ക്കടക്കം ചര്‍ച്ച ചെയ്യാനുള്ളത്. യഥാര്‍ത്ഥത്തില്‍ പ്രധാന പ്രശ്നവും അതുതന്നെ. വല്ല ലോഡ്ജിലും നിന്ന് ഉണ്ണിത്താനെ പോലെ ഒരു മനുഷ്യനെയും സഹപ്രവര്‍ത്തകയെയും പിടികൂടുന്നത് എത്ര വലിയ തെറ്റാണ്. അവര്‍ ഏതെങ്കിലും അച്ഛനും മകളുമോ സഹോദരനും സഹോദരിയുമോ ഒക്കെ ആയിരിക്കില്ലേ. അങ്ങനെയെങ്ങാനും ആണെങ്കിലോ. ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണം. സ്ത്രീക്കും പുരുഷനും ഹോട്ടലില്‍ റൂമെടുത്തുകഴിയാന് ഒരു സൗകര്യം ഉണ്ടാക്കണം. ഭരണഘടന വിലക്കുന്നില്ലല്ലോ പിന്നെന്താണീ പി.ഡി.പിക്കാര്‍ക്കും സി.പി.എമ്മുകാര്‍ക്കും ഇത്ര കലി. അവര്‍ക്ക് ലൈംഗീകകാഴ്ചപ്പാടില്ലാത്തതിനലല്ലേ ഈപ്രശ്നം വിലക്കയറ്റത്തിനെതിരെ സമരം ചെയ്ത് സമയം കളയാതെ വല്ല ലൈംഗീക ക്ലാസും ഈ മലയാളികള്‍ക്ക് കൊടുക്കുകയാണ് വി.എസ് സര്‍ക്കാര്‍ ചെയ്യേണ്ടത്.<br /><br />സൂര്യനെല്ലി, കിളിരൂര്‍, കവിയൂര്‍.. പീഡനക്കേസുകളില്‍ കുട്ടികളെയും കൊണ്ട് പീഡകര്‍ ഹോട്ടല്‍ മുറികളിലാണ് താമസിച്ചത്. അന്ന് പലഹോട്ടലുകളിലും മറ്റൊരു പൗരന്റെ കൂടെ കഴിയുകയായിരുന്ന അവരെ ശല്യപ്പെടുത്തേണ്ടെന്ന് പോലീസുകാര്‍ വിചാരിച്ചതാണ്. ഓ ആ റൂമില്‍ രണ്ട് പൗരന്മാരാണ്. ഒന്നു പുരുഷനും ഒന്നു സ്ത്രീയും അവര്‍ക്ക് ഭരണഘടന അധികാരം നല്‍കുന്നത് കൊണ്ട് ഞങ്ങള്‍ തിരിഞ്ഞുനോക്കിയില്ല. ഇടയ്ക്കിടയ്ക്ക് കരച്ചിലൊക്കെ കേട്ടിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ചാല് ഐപി.സി, കടന്നുപിടച്ചാല് ഐപിസി, ചാനലുകാര് വന്നാല്‍ വേറൊരു ഐ.പി.സി.. വയ്യാന്ന് വിചാരിച്ചിട്ടാണ്. ആദ്യകാല കമ്യൂണിസ്റ്റുകള്‍ മുഴുവന്‍ ഈ തരക്കാരാണെന്നാണ് പറയുന്നത്. <br /><br />പണ്ടൊരിക്കല്‍ തൃശൂരില്‍ സ്വവര്‍ഗരതിക്കാരുടെ സമ്മേളനം നടക്കവേ ഒരു പ്രസംഗം കേട്ടത് ഓര്‍മയുണ്ട്. സാറാടീച്ചറടക്കമുള്ള സദസ്സിലാണ്. കേരളത്തിലെ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാണ് കുട്ടികളുടെ സംഘടനയില്ലാത്തത്. അവര്‍ എന്തിനാണ് അത്തരം സംഘടയുണ്ടാക്കിയത്. സ്വവര്‍ഗരതി നടത്താനല്ലേ എന്ന്. അന്ന് ആ പരിപാടിക്ക് വിപ്ലവ പാര്‍ട്ടിയുടെ ചാനല്‍ പോലും നല്ല പ്രാധാന്യമാണ് നല്‍കിയത്. അതിന് ഒരു നാടന്‍ ഭാഷയാണ് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. എല്ലാവരും പുതിയ ദാര്‍ശനികവും സാമൂഹികപ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതുമായ ആ കമന്റ്കേട്ട്കോരിത്തരിച്ചു. എന്തായാലും നാടിനെ മുന്നോട്ട് നയിക്കാന്‍ കെല്പുള്ള ഒരു കാര്യവും ചര്‍ച്ച ചെയ്യാനില്ലാത്തതു കൊണ്ട് നമുക്ക് ലൈംഗീകതയെ കുറിച്ച് സംസാരിക്കാം. ഏതായാലും സമയം കളയണ്ട. വൈകുന്നേരം പച്ചരിയും സവാളയും ഒന്നും വീട്ടിലേക്ക് വാങ്ങാന്‍ നില്‍ക്കണ്ട. നമുക്ക് ചില ദാര്‍ശനിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാം.<br /></span>K V Madhuhttp://www.blogger.com/profile/02894400680320804518noreply@blogger.com2tag:blogger.com,1999:blog-4203366253686025080.post-35271497917840019062010-01-01T22:55:00.008+05:302010-01-12T20:16:46.585+05:30തിരിഞ്ഞുകൊത്തുന്ന പാമ്പുകള്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtuRJXdnCR2YW6qHm2R9IC1ksBUHZvBZCl9yAadIaPzEB93iUDlKXeC2O7LJs8KiIW3ZTVGIeEdk9juzi5Y651VoSW3DL2ofEkCk8CCEkFUO7sV1JNJyuwNQlrSwVh4r_RQbLLIK_gbg/s1600-h/080829afghanistan_square.jpg"><img id="BLOGGER_PHOTO_ID_5421825870334456354" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 215px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtuRJXdnCR2YW6qHm2R9IC1ksBUHZvBZCl9yAadIaPzEB93iUDlKXeC2O7LJs8KiIW3ZTVGIeEdk9juzi5Y651VoSW3DL2ofEkCk8CCEkFUO7sV1JNJyuwNQlrSwVh4r_RQbLLIK_gbg/s320/080829afghanistan_square.jpg" border="0" /></a><br />താലിബാനെതിരായി പാക്കിസ്ഥാന് തുടങ്ങിയ ഓപ്പറേഷന് രണ്ടുമാസം കഴിഞ്ഞിട്ടും വാര്‍ത്തകളൊന്നും സൃഷ്ടിച്ചില്ല. തുടക്കത്തില്‍ ഉണ്ടായിരുന്ന ഊര്‍ജ്ജവും ആക്രമണത്തിന്റെ ശക്തിയും ഇപ്പോഴില്ല. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്. ശക്തമായ ആക്രമണം നടത്തി ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാണ് പാക്കിസ്ഥാന് നടപടി തുടങ്ങിയിരുന്നത്. എന്നാല്‍ തുടക്കത്തിലെ ആവേശം നിന്ന മട്ടാണ്.<span id="fullpost"> <br /><br />രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ഉണ്ടാകുന്ന ഏതൊരു വന്യുദ്ധവും ലോകനാശത്തിലേ അവസാനിക്കൂ എന്ന ഐക്യരാഷ്ട്ര സഭയുടെ നിഗമനം പ്രസിദ്ധമാണ്. കാരണം വന്കിടരാഷ്ട്രങ്ങളുടെയെല്ലാം കൈയില്‍ ഒരു സെക്കന്റ്കൊണ്ട് ലോകമാകെ തകര്‍ക്കാന്‍ കെല്‍പ്പുള്ള നാശകാരികളായ ആയുധങ്ങളാണുള്ളത്. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന അത്തരം ആയുധങ്ങളാണ് തങ്ങളുടെ ഏറ്റവും അടുത്ത് കിടക്കുന്ന ശത്രുവിനെ പേടിപ്പിച്ചു നിര്‍ത്താന്‍ അവര്‍ ഉപയോഗിക്കുന്നുത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന ശീതയുദ്ധസാഹചര്യത്തില് ഇന്ത്യ പിടിച്ചുനില്‍ക്കുന്നത് തങ്ങളുടെ ആണവായുധശേഷികൊണ്ടാണ്. ഇരുകൊറിയകള്‍ തമ്മില്‍ കഴിഞ്ഞ നടന്നുകൊണ്ടിരിക്കുന്ന വാഗ്വാദങ്ങളും മറ്റും ഇത്തരമൊരു ആഗോളസാഹചര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.<br />എന്നാല്‍ വലിയ യുദ്ധങ്ങള്‍ നടക്കാതെ തന്നെ ലോകത്തിന്റെ ചില മൂലകളെ ~ഒന്നൊന്നായി നശിപ്പിക്കുന്ന വിധത്തില്‍ വിഘടനവാദികളും തീവ്രാവാദികളും പലരാജ്യങ്ങള്‍ക്കും ഭീഷണിയായിക്കൊണ്ടിരിക്കുയാണ്. പലപ്പോഴും തങ്ങള്‍ തന്നെ രഹസ്യ പിന്തുണ നല്കി വളര്‍ത്തിക്കൊണ്ടുവന്ന അത്തരം ഭീകരസംഘങ്ങള്‍ ലോകത്തെയാകെ വിറപ്പിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. പാക്കിസ്ഥാന് ഇന്ന് നേരിടുന്ന യുദ്ധസാഹചര്യവും വ്യത്യസ്തമല്ല.<br />സ്വയം കുഴിച്ച കുഴിയില്‍ വീഴുന്ന അഹങ്കാരിയുടെ ദയനീയ മുഖമാണ് പാക്കിസ്ഥാന്റേത്. തീവ്രവാദത്തെ മൗനമായി പിന്തുണക്കുകയും താലിബാനടക്കമുള്ള തീവ്രവാദികള്‍ക്ക് സൈ്വര്യവിഹാര കേന്ദ്രമായി മാറുന്നതിന് തങ്ങളുടെ മണ്ണില്‍ തന്നെ അവസരമുണ്ടാക്കുകയും ചെയ്ത് ഇപ്പോള്‍ അവരുടെ ഭീഷണിക്ക് മുന്നില്‍ രക്ഷയില്ലാതെ ഉഴലുന്ന ഒരു ഭരണകൂടമാണ് പാക്കിസ്ഥാനിലുള്ളത്. <img id="BLOGGER_PHOTO_ID_5421826005770848242" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 254px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivQcUtmP6ohScsMenA8iiyM2ntUqgFNXATwIDANSejQEe6SzvHzpPX9F9_dPPvVoGrpdUZAPM7nkH5RN8m9xn18tVWqDlBqNwVTAsk_xFmZ59wAxJyXiDgwrdZldCuFffyFIRRJN6tlQ/s320/031408_afghanistan_800.jpg" border="0" />ലോകത്തിലെ ഏറ്റവും അപകടകരമായ മേഖലയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം വിശേഷിപ്പിച്ച തെക്കന്‍ വസീറിസ്ഥാനില്‍ ഒടുവില്‍ ഗതികെട്ട് പാക്കിസ്ഥാന് തന്നെ സൈനികാക്രമണം തുടങ്ങി. എന്നാല്‍ ആ സൈനിക മുന്നേറ്റത്തിന് എന്ത് സംഭവിച്ചു. 30,000 സൈനികരടക്കമുള്ള വന്തയാറെടുപ്പോടെയാണ് പാക്കിസ്ഥാന് താലിബാനെതിരെ ആക്രമണം തുടങ്ങിയത്.<br /><br />തീവ്രവാദികള്‍ക്ക് മതവും രാജ്യവുമില്ലെന്ന് ലോകനേതാക്കളടക്കം ഉദ്ഘോഷിച്ചപ്പോഴും പാക്കിസ്ഥാന് കൈക്കൊണ്ട മൃദുസമീപനമാണ് അവരെ ഇത്രയധികം വളര്‍ത്തിയത്. ഇപ്പോള്‍ തുടങ്ങിയ സൈനിക നീക്കം ഏത് വരെ പോകുമെന്നത് നോക്കിവേണം ഭീകരവിരുദ്ധ നിലപാടില്‍ പാക്കിസ്ഥാനുള്ള ആത്മാര്‍ത്ഥത അളക്കാന്‍. കരയാക്രമണം തുടങ്ങിയതോടെ ഇനി പാക്കിസ്ഥാന് ഇക്കാര്യത്തില്‍ പിന്നോട്ട് പോകാന്‍ കഴിയില്ല. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദ, താലിബാന് തുടങ്ങിയ ഭീകരവാദിസംഘങ്ങള്ക്ക് അവിടങ്ങളിലെ ഭരണകൂടം തന്നെ ആദ്യകാലത്ത് സഹായങ്ങള്‍ നല്കിപ്പോന്നിരുന്നു. പിന്നീട് തങ്ങള്‍ക്ക് തന്നെ ഭീഷണിയായപ്പോള്‍ പാക്കിസ്ഥാന് ഇവര്‍ക്കെതിരെ മനസ്സില്ലാമനസ്സോടെ പോരാട്ടം നടത്തുകയായിരുന്നു. 2001ന് ശേഷം ഈ രണ്ട് ഭീകരസംഘടനകള്‍ക്കും നേരെ മൂന്ന് തവണ പോരാട്ടം നടത്തിയിട്ടുണ്ട്. എന്നാല്‍ മൂന്നുതവണയും ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഓരോ തവണയും ഭീകര സംഘടനകളുമായി ഗോത്ര നേതാക്കള്‍ വഴി സന്ധിയുണ്ടാക്കുകയായിരുന്നു.<br />കൃത്യമായ തീരുമാനവും നയവും ഇല്ലാതെ ഭീകരസംഘങ്ങള്‍ക്കെതിരെ പാക്ക് ഭരണകൂടം നടത്തുന്ന ഇത്തരം സൈനിക നീക്കങ്ങള്‍ എങ്ങുമെത്താതെ പോകുകയാണ് പതിവ്. ഈ പഴുത് മുതലാക്കിയാണ് അല്‍ഖ്വയ്ദയും താലിബാനും പാക്കിസ്ഥാനില്‍ നിലയുറപ്പിച്ചത്. സ്വന്തം നാട്ടിലെ തീവ്രവാദികളോട് മറ്റൊരു രാജ്യത്തോടെന്ന പോലെ യുദ്ധം ചെയ്യേണ്ട ഗതികേടില്‍ പാക്കിസ്ഥാനെ എത്തിച്ചതും ഭീകരവാദികളോട് എടുത്ത നിശ്ചയദാര്‍ഢ്യമില്ലാത്ത നിലപാടാണ്.<br />1990കളുടെ തുടക്കത്തില്‍ പാക്കിസ്ഥാന് തന്നെ ചെയ്തപാപത്തിന്റെ ശമ്പളമാണ് അവര്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐ അന്ന് പരിശീലിപ്പിച്ചുവിട്ട യുവാക്കളാണ് ഇന്ന് താലിബാനായി വളര്‍ന്ന സംഘം. പഷ്ത്തൂണ്‍ വംശജരായ പരിശീലനം ലഭിച്ച ഇവര്‍ പിന്നീട് അഫ്ഗാനിസ്ഥാനിലേക്ക് പോകുകയും അവിടെ കലാപമുണ്ടാക്കുകയും ചെയ്തു. 1994ല്‍ അഫ്ഗാന് ഭരണം പിടിച്ച താലിബാന് പിന്നീട് യു.എന്‍ ഇടപെടലിനെയും അമേരിക്കന്‍ ആക്രമണത്തെയും തുടര്‍ന്ന് പിന്‍വാങ്ങേണ്ടി വന്നു. അഫ്ഗാനിസ്ഥാനില്‍ അവര്‍ പ്രാകൃത നിയമങ്ങള്‍ നടപ്പാക്കിത്തുടങ്ങിയതോടെ ലോകമാകെ ഞെട്ടിവിറച്ചു. 2001 സെപ്തംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ്ട്രേഡ് സെന്റര്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് അവരുടെ പതനം ആരംഭിക്കുന്നത്.<br /><br />ആക്രമണത്തിന്റെ സൂത്രധാരന്‍ ഒസാമ ബിന്‍ലാദനും അല്‍ഖ്വയ്ദയ്ക്കും അഭയം നല്‍കിയെന്നാരോപിച്ച് അഫ്ഗാനിസ്ഥാനില്‍ 2001 ഒക്ടോബര്‍ 7ന് അമേരിക്ക സൈനികനടപടി തുടങ്ങി. ഡിസംബറോടെ താലിബാന് ഭരണകൂടം തകര്‍ന്നു. താലിബാന് മേധാവി മുല്ലഒമര് പിന്നീട് ഒളിവിലിരുന്നാണ് താലാബന് നേതൃത്വം നല്‍കുന്നത്. ഇതേസമയത്ത് പാക്കിസ്ഥാനിലെ ഗോത്രമേഖലയില്‍ താലിബാനും അല്‍ഖ്വയ്ദയും സ്വാധീനമുറപ്പിച്ചു. അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടത്തിന് അംഗീകാരം നല്‍കിയത് ലോകത്തെ കുറച്ച് രാഷ്ട്രങ്ങള്‍ മാത്രമായിരുന്നു. അതിലൊന്ന് പാക്കിസ്ഥാനായിരുന്നു എന്നത് താലിബാനോടുള്ള അവരുടെ നിലപാടാണ് വ്യക്തമാക്കുന്നത്. പാക്കിസ്ഥാനെ കൂടാതെ സൗദി അറേബ്യ, യു.എ.ഇ, എന്നിവയാണ് താലിബാനെ അംഗീകരിച്ച മറ്റ് രാജ്യങ്ങള്‍. അതുപോലെ ലോകമാകെ തള്ളിപ്പറഞ്ഞിട്ടും താലിബാനെ ഏറ്റവും ഒടുവില്‍ മാത്രം തള്ളിപ്പറഞ്ഞ രാജ്യവും പാക്കിസ്ഥാനായിരുന്നു.<br /><br />തീവ്രവാദികള്‍ പാക്കിസ്ഥാന് അതിര്‍ത്തികളിലെ ഗോത്രമേഖലയിലാണ് തങ്ങളുടെ സ്വാധീനം ഉറപ്പിച്ചിരുന്നത്. തലസ്ഥാനമായ ഇസ്ലാമാബാദില് നിന്ന് 160 കിലോമീറ്റര്‍മാത്രം അകലമുള്ള സ്വാത് താഴ്വരയില് പോലും താലിബാന് തങ്ങളുടെ ആധിപത്യമുറപ്പിച്ചു എന്ന വസ്തുത കേട്ടാല്‍ തന്നെ ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കും.<br />മാസങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാന് സ്വാതിലെ താലിബാന് ഭീകരര്‍ക്കെതിരെ സൈനിക നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകള്‍ ആക്രമിക്കുന്നതിനുള്ള പദ്ധതി അവര്‍ ആസൂത്രണം ചെയ്തത്. അവിടെ നിന്ന് പിന്നീട് താലിബാന് തീവ്രവാദികള്‍ തെക്കന്‍ വസീറിസ്ഥാനിലേക്ക് പലായനം ചെയ്തു.<br />അവിടത്തെ സുരക്ഷിതേ മേഖലകള്‍ തേടി തീവ്രവാദികള്‍ പോയി. ഏതാണ്ട് 10,000 ത്തോളം താലിബാന് ഭീകരര്‍ അവിടേക്ക് രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. അല്‍ഖ്വയ്ദയുടെ ആയിരത്തോളം കൂലിപ്പടയാളികളും ഇപ്പോള്‍ തെക്കന്‍ വസീറിസ്ഥാനില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കിയ വിവരമനുസരിച്ച് ഈ താലിബാന് പോരാളികള്ക്കെതിരായാണ് ഇപ്പോള്‍ പാക്കിസ്ഥാന് കരയുദ്ധം ആരംഭിച്ചിരിക്കുന്നത്.<br /><br />ഉസാമാ ബിന്ലാദന് ഒളിവില്‍ കഴിയാനിടയുള്ള സ്ഥലമെന്നാണ് വസീറിസ്ഥാനെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണക്കാക്കുന്നത്. പാക്കിസ്ഥാനിലെ ഏറ്റവും ദുര്‍ഘടമായ പര്വ്വതപ്രദേശമാണിത്. സൈന്യത്തിന് ഒരിക്കലും പ്രവേശനം ലഭിച്ചിട്ടില്ലാത്ത ഈ പര്‍വ്വതമേഖല എന്നും തീവ്രവാദികളുടെ സ്വര്‍ഗമായിരുന്നു. പാക്ക് താലിബാന് മേധാവി ബെയ്ത്തുള്ള മെഹ്സൂദിന്റെ ആസ്ഥാനവും ഇതായിരുന്നു. പിന്നീട് സി.ഐ.എ നടത്തിയ ആക്രമണത്തില്‍ മെഹ്സൂദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാക്ക് താലിബാന് മേധാവിയായി ഹക്കീമുള്ള മെഹ്സൂദ് അവരോധിതനായി. കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാനില്‍ നടക്കുന്ന ആസൂത്രിത ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ബുദ്ധികേന്ദ്രം ഹക്കീമുള്ളയാണ്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ നടത്തിയ ഭീകരാക്രമണ കേന്ദ്രങ്ങളില്‍ ഏറ്റവും ശക്തമായ ആക്രമണമാണ് ഇപ്പോള്‍ സൈന്യം നടത്തുന്നത്.<br /><br />തെക്കന്‍ വസീറിസ്ഥാനില്‍ താലിബാന് നടത്തുന്ന പരിശീലനകേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അമേരിക്ക നല്കിയ നിര്‍ദേശം പാക്കിസ്ഥാന് സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് പലപ്പോഴായി അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു.<br />അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജൂണ്പതിനഞ്ചിന് സൈനിക നീക്കം ശക്തമാക്കുമെന്ന് വടക്കുപടിഞ്ഞാറന്‍ ഫ്രോണ്ടിയര്‍ പ്രവിശ്യാ ഗവര്‍ണര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആക്രമണത്തിന് തയാറെടുത്തുകൊണ്ട് സേനാവിന്യാസവും ആരംഭിച്ചിരുന്നു. ഒരുക്കങ്ങള്‍ ശക്തമാക്കി വരവെയാണ് സ്വാതിലെ ആക്രമണം. തുടര്‍ന്നാണ് താലിബാന് ശക്തമായി രാജ്യത്തെ തന്ത്രപ്രധാനമേഖലകളെ ലക്ഷ്യം വച്ച് ആക്രമണം അഴിച്ചുവിട്ടത്.<br /><br />രണ്ടുമാസം നീളുന്ന സൈനിക നടപടിയാണ്പാക്കിസ്ഥാന് ആസൂത്രണം ചെയ്തിരുന്നത്. സൈനിക നടപടി തുടങ്ങിയ സാഹചര്യത്തില്‍ ഇതിനകം തന്നെ പ്രദേശവാസികള്‍ പലായനം തുടങ്ങിക്കഴിഞ്ഞു. ഇതിനകം തന്നെ 80,000ത്തോളം പേര് ദേരാ ഇസ്മായില്‍ മേഖലയിലേക്ക് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. <img id="BLOGGER_PHOTO_ID_5421826092610754418" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjclRlYpp-oy9rsDkmEaE6Yqah6ia47EanNtB00pjdLGzR-puVr5QWjBBnpn5dPnBjO4ttsZOtdSy-cJiKwUGVWao8ndnvwkxrT38ltxlpuO5xitXPQxeONjbF9NIhWVlqMGut688Z3jA/s320/WomanFlees_wChild~R95~capt_1000566086pakistan_afghanistan_attacks_tor109.jpg" border="0" /><br /></span>K V Madhuhttp://www.blogger.com/profile/02894400680320804518noreply@blogger.com0tag:blogger.com,1999:blog-4203366253686025080.post-23303597156742304842009-12-26T17:54:00.002+05:302010-01-01T23:08:05.188+05:30എന്താ അമ്മാമാ എന്റെ അമ്മ സുന്ദരിയല്ലേ?<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdTS1NH2JS1ZwsPqXijol05LPISCIMdjvYGETeOxma8Ht3cVWXNQQL_LxmmhkQXOX2QuNj_0KhfktNCaNHAICwH9yDZGi3QMCztcllYnuOAVKFFBBW4tdjfGlLhlPgwL0EKcUb1tHD_A/s1600-h/kaiane-aldorino-6.jpg"><img id="BLOGGER_PHOTO_ID_5419519422957297570" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdTS1NH2JS1ZwsPqXijol05LPISCIMdjvYGETeOxma8Ht3cVWXNQQL_LxmmhkQXOX2QuNj_0KhfktNCaNHAICwH9yDZGi3QMCztcllYnuOAVKFFBBW4tdjfGlLhlPgwL0EKcUb1tHD_A/s400/kaiane-aldorino-6.jpg" border="0" /></a><br />"എന്താ അമ്മാമാ എന്റെ അമ്മ സുന്ദരിയല്ലേ?"<br /><br />ഒരു അവധി ദിവസം മരുമകന് ജ്യോതിയുടെ നിഷ്കളങ്കമായ ചോദ്യം.<br /><br />"അതേടാ. എന്താ ചോദിച്ചത്?"<br /><br />"അല്ല പിന്നെ ഇതെന്താ?"<span id="fullpost"><br /><br />അവന് ലോകസൗന്ദര്യമല്സരത്തിന്റെ ഫലം പ്രസിദ്ധീകരിച്ച ദിവസത്തെ പത്രം എടുത്ത് എന്നെ കാണിച്ചു. അത് 2009ലെ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട മിസ് ജിബ്രാള്‍ട്ടണ്‍ കായിന് അല്ഡറിനോയുടെ ചിത്രമായിരുന്നു. പണ്ട് ബാംഗ്ലൂരില്‍ വച്ച് അമിതാബ് ബച്ചന്റെ നേതൃത്വത്തില്‍ ആതിഥ്യമരുളിയ ലോക സൗന്ദര്യമല്‍സരം മുതല്‍ കൃത്യമായി ഞാന്‍ ഈ മല്‍സരത്തിന്റെ ന്യായാന്യായങ്ങള്‍ നിരീക്ഷിക്കാറുണ്ട്. പക്ഷേ നമ്മുടെ പുതിയ തലമുറ പറയുന്ന ന്യായങ്ങളോടൊന്നും ഇതുവരെ യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജ്യോതിയോട് ചുരുക്കത്തില്‍ എങ്ങനെ വിശദീകരിക്കും എന്ന ധര്‍മസങ്കടത്തിലായി ഞാന്‍.<br /><br />"അത് മോനേ ലോകത്തിലെ ഏതോ ഒരു വിഭാഗം അവരുടെ നിബന്ധന അനുസരിച്ച ലക്ഷണമുള്ള ആളെ തെരഞ്ഞെടുക്കുകയും അവരെ സുന്ദരിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയാണ് ഈ മല്‍സരത്തിലൂടെ. ആ സുന്ദരി നമ്മുടെ സങ്കല്പത്തിലുള്ള സുന്ദരിയാകണമെന്നില്ല."<br /><br />അവനൊന്നും മനസ്സിലായില്ലെന്ന് എനിക്കുറപ്പുണ്ട്. ആധുനിക ആഗോള-സ്വകാര്യവല്‍ക്കരണത്തിന്റെ നൂലാമാലകളൊന്നും അവന് മനസ്സിലാകില്ലല്ലോ.<br /><br />1950കളില്‍ ബിക്കിനി മല്‍സരങ്ങളില്‍ നിന്ന് തുടങ്ങിയ ലോക സൗന്ദര്യമല്‍സരത്തിന് പാശ്ചാത്യരാജ്യങ്ങളില്‍ മാത്രമാണ് ആദ്യം സ്വീകാര്യതയുണ്ടായത്. പിന്നീടെങ്ങനെ അത് ഇങ്ങ് കൊച്ചിയിലെ കായല്‍ത്തീരം വരെ എത്തി. 2009ലെ ലോകസുന്ദരിയായി ഡിസംബര്‍ 12ന് മിസ് ജിബ്രാള്‍ട്ടണ്‍ കായിന് അല്ഡറിനോയെ തെരഞ്ഞെടുക്കുന്നതിന് പ്രാദേശിക മലയാളപത്രങ്ങള്‍ പോലും കാത്തിരിക്കുന്ന അവസ്ഥയിലേക്ക് എങ്ങനെ എത്തി. യഥാര്‍ത്ഥത്തില്‍ ഒരു അജണ്ടയുടെ ഭാഗമായി ഉണ്ടായ വളര്‍ച്ചയാണ് ഇത്.ഇന്ത്യയുടെ പൂജാ ചോപ്ര തോല്‍ക്കുന്നത് കണ്ണീരോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ മനസ്സുകളുടെ യഥാര്‍ത്ഥ ദു:ഖം എന്തായിരുന്നു?<br /><br /><strong>കമ്പോളങ്ങളുടെ വലകള്‍</strong><br /><br />ലോകമാകെ ഒരു വലയാണെന്നും ആഗോളവത്കരണ കാലത്ത് കച്ചവടം അതിന്റെ പരമാവധി സാധ്യതകളിലേക്ക് ആഴ്ന്നിറങ്ങും എന്നുള്ളത് വെറും വാക്കല്ല. ആഗോള-ഉദാരവത്കരണം അതിന്റെ തുടക്കകാലത്തു തന്നെ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത് ഈ ആശയങ്ങളുടെ പിന്‍ബലത്തിലാണ്. വിമര്‍ശനങ്ങള്‍ ആവര്‍ത്തനങ്ങളാകുമ്പോള്‍ തമാശയിലേക്ക് രൂപാന്തരീകരണം സംഭവിക്കുന്നു എന്നുള്ളത് ഒരു തത്വമായി ഇവിടേയും ആരോപിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ആഗോളവത്കരണത്തിനെതിരെയുള്ള വിമര്‍ശനങ്ങളെ പലരും ഗൗനിക്കാറില്ല. എന്നാല്‍ പെണ്‍ശരീരത്തിന്റെ കച്ചവട സാധ്യതകളെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുമായും അതിന്റെ മാര്‍ക്കറ്റുമായും ബന്ധപ്പെടുത്തി ചൂഷണം ചെയ്യാന്‍ വേണ്ടി വികസിത പാശ്ചാത്യ രാഷ്ട്രങ്ങള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ഒരു വഴിയാണ് ലോക സൗന്ദര്യമത്സരങ്ങള്‍. സൗന്ദര്യമത്സരങ്ങളുടെ വരവോടുകൂടി സൗന്ദര്യവര്‍ധക വസ്തുക്കളുടെ മാര്‍ക്കറ്റ് വലുതായി തീര്‍ന്നു.<br /><br />പെണ്‍ശരീരം സുന്ദരമാണെന്നും അത് ആണ്‍കാഴ്ചകളുടെ ലോകത്ത് സൗന്ദര്യാസ്വാദനത്തിന് വിധേയമാകുന്ന ഉപകരണമാണെന്നുമുള്ള അറിവാണ് ഇങ്ങനെയൊരു മത്സരത്തിന്റെ സാധ്യതയിലേക്ക് കച്ചവടക്കാരെ എത്തിച്ചത്. ഇത് സൗന്ദര്യമത്സരങ്ങളുടെ ആദ്യകാലത്തുതന്നെ ഒരു ന്യൂനപക്ഷത്തിന്റെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ന്യൂനപക്ഷത്തിന്റെ എതിര്‍പ്പാണെങ്കിലും ഗൗരവതരമായ നിരവധി വിഷയങ്ങള്‍ ഇവര്‍ ഉന്നയിക്കുന്ന കാര്യങ്ങളിലുണ്ട്. അതില്‍ പ്രധാനം മാര്‍ക്കറ്റ് തന്നെയാണ്. യഥാര്‍ത്ഥത്തില്‍ ശാശ്വതമായ, നിര്‍വ്വചിക്കപ്പെട്ട ഒരു സൗന്ദര്യമുണ്ടോ? അഴകളവുകള്‍ നിര്‍ണ്ണയിക്കപ്പെട്ട് ജഡ്ജ്മെന്റിന് വിധേയമാകേണ്ട ഒന്നാണോ സൗന്ദര്യം? എന്തായാലും ഒരു കാര്യം ഉറപ്പാണ്. ലോകത്തിന്റെയാകെ പെണ്സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ ഏകീകരിക്കുക എന്ന ഗൂഢലക്ഷ്യം ഇതിന്റെ പിന്നിലുണ്ട്. സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ ഏകീകരിക്കുമ്പോള്‍ അത്തരത്തിലുള്ള സൗന്ദര്യത്തെ ആഗ്രഹിക്കുന്നവര്‍ക്കും അതിനെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഉള്ള ആവശ്യങ്ങള്‍ ഒന്നായിരിക്കും. അവ എന്താണെന്ന് പരിശോധിക്കുമ്പോള്‍ സൗന്ദര്യമത്സരവും കമ്പോളവും തമ്മില്‍ ഏതുവിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ബോധ്യമാവും.<br /><br /><strong>അഴകളവുകള്‍</strong><br /><br />സുന്ദരിമാരെ ഒരു കമ്മിറ്റി ജഡ്ജ്മെന്റിന് വിധേയമാക്കുമ്പോള്‍ അവര്‍ക്ക് മുന്നില്‍ ചില കാഴ്ചപ്പാടുകളുണ്ട്. നിശ്ചിത രീതിയില്‍ ശരീരത്തിന്റെ വിവിധ അവയവങ്ങളും ശരീരത്തില്‍ ഉപയോഗിച്ചിരിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കളും ക്രമീകരിച്ചിരിക്കണം എന്ന നിര്‍ബന്ധമാണത്. അത് പാശ്ചാത്യ സംസ്കാരത്തിന്റെ അടിച്ചേല്പിക്കല് എളുപ്പമാക്കുകയും ചെയ്യുന്നു. സുന്ദരിമാരുടെ നടത്തം നിശ്ചയിക്കുകയും അതിനാവശ്യമായ രീതികള്‍ മുന്നോട്ടുവെക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള നിബന്ധനകളെ അനുസരിച്ച് നല്ല ആട്ടിന്‍കുട്ടികളായി മത്സരവേദിയില്‍ വിധേയരായി നില്ക്കുക എന്നതാണ് സുന്ദരിമാരുടെ കടമ. ഇതിനായി ഏറ്റവും താഴെത്തട്ടില്‍ നിന്നുള്ള മത്സരങ്ങളെ ക്രമീകരിക്കുകയാണ് ചെയ്യുന്നത്. മത്സരങ്ങളുടെ ഏറ്റവും ആദ്യത്തെ തലത്തില്‍ പങ്കെടുത്ത യുവതിയും ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട യുവതിയും തമ്മില്‍ അവരുടെ നടത്തത്തിലോ, പെരുമാറ്റത്തിലോ വലിയ വ്യത്യാസം പ്രകടിപ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ക്യാറ്റ് വാക്ക് എന്നറിയപ്പെടുന്ന നടത്തരീതി, മെലിഞ്ഞ ശരീരം, ഭാഷയിലെ പ്രയോഗങ്ങള്‍, ഏറ്റവും സാധാരണയായ പൊതുതത്വങ്ങള്‍ പറയല്‍ എന്നിവയാണ് സുന്ദരിമാരുടെ പ്രധാന ഗുണങ്ങള്‍.<br /><br /><strong>സൗന്ദര്യവര്‍ധക ഉപകരണങ്ങള്‍</strong><br /><br />സാധാരണ ശരീരത്തില്‍ നിന്ന് വ്യത്യസ്തമായി കൃത്യമായ നിബന്ധനകളോടു കൂടിയ ശരീരമാണ് സൗന്ദര്യമത്സരത്തില്‍ ആവശ്യപ്പെടുന്നത്. ഇതിനായി സുന്ദരിമാര്‍ ശരീരത്തെ `സ്ലിം' ആക്കുന്നതിന് കഠിന പരിശ്രമത്തില്‍ ഏര്‍പ്പെടുന്നു. ഭക്ഷണം കഴിക്കാതെയും ശാസ്ത്രീയമല്ലാത്ത വ്യായാമങ്ങളിലൂടെയും ശരീരം മെലിഞ്ഞതാക്കാനുള്ള ശ്രമങ്ങള്‍ എത്രയോ സുന്ദരിമാരെ രോഗികളാക്കിയതിന്റെ കണക്കുകള്‍ സമീപകാലത്ത് ചില പാശ്ചാത്യമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. അശാസ്ത്രീയമായ ഭക്ഷണക്രമീകരണം മൂലം ഒരു സുന്ദരി മരിച്ചുവീണത് കഴിഞ്ഞ വര്‍ഷം വാര്‍ത്തയായിരുന്നു. നടക്കുമ്പോള്‍ ക്യാറ്റ് വാക്ക് തന്നെ വേണമെന്ന നിബന്ധന പാലിക്കുന്നതിന് ഹൈഹീല്‍ ചെരുപ്പുകള്‍ ഇവര്‍ ഉപയോഗിക്കുന്നു. ഈ ചെരിപ്പുകള്‍ ഉപയോഗിച്ച് സ്ഥിരമായി നടക്കുകയാണെങ്കില്‍ സൗന്ദര്യമത്സരത്തിനുള്ള പ്രധാന യോഗ്യതയിലേക്ക് സുന്ദരിമാര്‍ എത്തുന്നു. സ്വാഭാവികമായ നടത്തം നഷ്ടപ്പെടുകയും സന്തുലിതമല്ലാത്ത രീതിയില്‍ നിര്‍മ്മിക്കപ്പെട്ട ചെരുപ്പ് ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ അനുബന്ധമായ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഈ അനന്തരഫലമാണ് വിധികര്‍ത്താക്കള്‍ കാംക്ഷിക്കുന്നത്. വിരലുകള്‍ എങ്ങനെയായിരിക്കണം, നഖം എങ്ങനെയായിരിക്കണം എന്നുമാത്രമല്ല, ശരീരത്തിലെ ഓരോ അവയവങ്ങളും ഏതുരീതിയിലായിരിക്കണമെന്നത് മാര്‍ക്കറ്റ് സൗന്ദര്യമത്സരങ്ങളിലൂടെ പറഞ്ഞുതരുന്നു.<br /><br /><strong>കമ്പോളത്തിന്റെ വിളി</strong><br /><br />കമ്പോളം സുന്ദരിമാരാകാന്‍ ആഗ്രഹിക്കുന്നവരെയാണ് വിളിക്കുന്നത്. മുന്നിലുള്ള മാതൃക മിസ് യൂണിവേഴ്സുമാരും മിസ് വേള്ഡുമാരുമാണ്. അവരുടെ ശരീരം പോലെ നമ്മുടെ ശരീരത്തെയും മെരുക്കിയെടുക്കുന്നതിനായി യുവതികള്‍ കമ്പോളത്തിലേക്ക് സൗന്ദര്യവര്‍ധക വസ്തുക്കള്‍ തേടി യാത്രയാകുന്നു. ഇതാണ് പൊതുകാഴ്ച. മൂന്നാംലോക രാജ്യങ്ങളില്‍ തങ്ങളുടെ കമ്പോളത്തെ വികസിപ്പിക്കുന്നതിന് പാശ്ചാത്യരാഷ്ട്രങ്ങള്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് സൗന്ദര്യമത്സരങ്ങളിലെ വിജയികളെ അവിടെ നിന്നും തിരഞ്ഞെടുക്കുക എന്നത്. നേരത്തേ തയ്യാറാക്കിയ അജണ്ടയുടെ ഭാഗമായി ലോകസുന്ദരിമാരെ മൂന്നാം ലോകരാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. സുസ്മിതാസെന്നും ഐശ്വര്യറായിയും സുന്ദരിമാരായതിനുശേഷം 90കളുടെ അവസാനം ഇന്ത്യയില്‍ ബ്യൂട്ടിപാര്‍ലറുകള്‍ കുടില്‍വ്യവസായം പോലെ പൊട്ടിമുളച്ചതും സൗന്ദര്യവര്‍ധക വസ്തുക്കളുടെ മാര്‍ക്കറ്റുകള്‍ വികസിച്ചതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ഇന്ത്യക്കുശേഷം സൗന്ദര്യമത്സരങ്ങളുടെ ജേതാക്കളായി തിരഞ്ഞെടുക്കപ്പെട്ട യുവതികളുടെ രാഷ്ട്രങ്ങളേയും ശ്രദ്ധിക്കേണ്ടതുണ്ട്. അവികസിത രാഷ്ട്രങ്ങളില്‍ ഏഷ്യന്രാഷ്ട്രങ്ങള് കടന്ന് ഇപ്പോള്‍ ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയുമാണ് സുന്ദരിമാരുടെ കേന്ദ്രമായി സംഘാടകര്‍ കണ്ടെത്തിയിരിക്കുന്നത്. ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ ഇടയില്‍ സൗന്ദര്യവര്‍ധക ഉല്പന്നങ്ങള് വില്ക്കുന്നതിനുവേണ്ടി അവര്‍ കണ്ടെത്തിയ വഴി വിജയിക്കുന്നുണ്ട് എന്നാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ കമ്പോളങ്ങള്‍ തെളിയിക്കുന്നത്. എന്തായാലും പാര്‍വതി ഓമനക്കുട്ടന് കേരളത്തില്‍ നിന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് സൗന്ദര്യമത്സരവേദിയില്‍ എത്തിയപ്പോള്‍ ഓരോ മലയാളിയും, ഓരോ സാധാരണക്കാരനും യഥാര്‍ത്ഥത്തില്‍ തിരിച്ചറിയേണ്ട വസ്തുത നാം മാര്‍ക്കറ്റിന്റെ കെണിയില്‍ അകപ്പെടുകയായിരുന്നു എന്നാണ്.<br /></span>K V Madhuhttp://www.blogger.com/profile/02894400680320804518noreply@blogger.com2tag:blogger.com,1999:blog-4203366253686025080.post-81799413441971107992009-12-18T13:30:00.004+05:302010-01-12T20:19:06.912+05:30ഗാന്ധിശിഷ്യര്‍ ഷര്‍മിളയെ കൊല്ലുന്നു<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3mTpOC5OehUOUF3SPCdx071oOgsWEfzfTIApkHU-c0fcucZI8JgbbwBTTEmbdzf8l6eDbLulJerbmaIfaSSWM5_tC9pblj-ADmHTKuOFeEfOZGIfvh5opsQTI-vAf2rTjQfJfroL_Iw/s1600-h/sharmila.jpg"><img id="BLOGGER_PHOTO_ID_5416482149806862786" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 202px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3mTpOC5OehUOUF3SPCdx071oOgsWEfzfTIApkHU-c0fcucZI8JgbbwBTTEmbdzf8l6eDbLulJerbmaIfaSSWM5_tC9pblj-ADmHTKuOFeEfOZGIfvh5opsQTI-vAf2rTjQfJfroL_Iw/s320/sharmila.jpg" border="0" /></a><br />പത്ത് വര്‍ഷമായി നിരാഹാരസമരം നടത്തുന്ന ഇറോംഷര്മിളയെന്ന മണിപ്പൂരി യുവതി തന്റെ അമ്മയെക്കണ്ടിട്ടുംപത്ത് വര്‍ഷമായി. സമരം വിജയിക്കാതെ തമ്മില്‍ കാണേണ്ടെന്ന് ആ അമ്മയ്ക്കും മകള്‍ക്കും ഇടയില്‍ ധാരണയുണ്ടായിരുന്നു. ആന്ധ്രാപ്രദേശിലെ വോട്ട് പേടിച്ച് തെലുങ്കാന സംസ്ഥാന രൂപീകരണത്തിന് നേരിട്ട് നേതൃത്വം നല്കിയ ഒരു അമ്മ കൂടിയായ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിക്കോ പി.ചിദംബരത്തിനോ വോട്ട്ബാങ്കല്ലാത്ത മണിപ്പൂരിലെ അമ്മമാരുടെ വേദന തിരിച്ചറിയാന്‍ കഴിയുന്നില്ല. തെലുങ്കാന സംസ്ഥാന രൂപീരണത്തിനായി ചന്ദ്രശേഖര റാവു നടത്തിയ നിരാഹാരസമരത്തിന് കേന്ദ്രസര്‍ക്കാര്‍ നല്കിയ സമ്മാനം ഇന്ത്യന്‍ ജനതയോടുള്ള കൊഞ്ഞനം കുത്തലാകുന്നതും ഈ സാഹചര്യത്തിലാണ്.<span id="fullpost"><br /><br />ഭക്ഷണം കഴിക്കാത്തതിനാല്‍ അവശനായ ഒരു രാഷ്ട്രീയ നേതാവിന്റെ ജീവനില്‍ പേടിയുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ കാപട്യം വ്യക്തമാക്കുന്ന കഥയാണ് മണിപ്പൂരിലെ ഇറോം ഷര്‍മിള എന്ന യുവതി പറയുന്നത്. പത്ത് വര്‍ഷമായി നിരാഹരസമരം നടത്തുന്നുവെന്ന കേട്ടാല്‍ അവിശ്വസനീയമായി തോന്നിയേക്കാവുന്ന ഒരു സത്യം. ഭരണകൂടഭീകരതയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി പട്ടാളത്തിന്റെ ഒരു കരിനിയമം പിന്‍വലിക്കാന്‍ വര്‍ഷങ്ങളായി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ഇറോം ഷര്‍മിളയും അവരുടെ പിന്നില്‍ അണിനിരന്നിരിക്കുന്ന ജനതയും പറഞ്ഞുതരുന്നത്. തന്റെ നാട്ടുകാരെ ക്രൂരമായി പീഡിപ്പിക്കുന്ന പട്ടാളക്കാരുടെ കാട്ടുനീതി കണ്ടാണ് ഇറോം ഷര്‍മിള നിരാഹാരമിരുന്നത്.<br /><br />അഹിംസാസമരത്തിലൂടെ സ്വാതന്ത്ര്യത്തിലേക്ക് വഴിതെളിയിച്ച മഹാത്മാഗാന്ധിയുടെ നാട്ടിലാണ് പത്ത് വര്‍ഷമായി നടക്കുന്ന നിരഹാരത്തെ അദ്ദേഹത്തിന്റെ പിന്മുറക്കാര് കൊഞ്ഞനം കുത്തുന്നത്. പട്ടാളനടപടികളുടെ തുടര്‍ച്ചയായ ദുരിതങ്ങളാണ് മണിപ്പൂരി ജനതയുടെ ജന്മം പാഴാക്കിയത്. നിലവില്‍ മണിപ്പൂരില്‍ നിലനില്‍ക്കുന്ന ആംഡ് ഫോര്‍സ് സ്പെഷ്യല്‍ പവര്‍ ആക്ട്(എ.എഫ്.എസ്.പി.എ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇറോംഷര്‍മിള എന്ന യുവതി നിരാഹാരം തുടങ്ങിയത്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്. 1972ലാണ് മണിപ്പൂര്‍ സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്. അത് ഒരു നല്ലഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ മണിപ്പൂരി ജനതയ്ക്ക് നല്കി. ആ വര്‍ഷം ജനുവരിയിലാണ് സമ്പൂര്ണസംസ്ഥാന പദവി മണിപ്പൂരിന് ലഭിക്കുന്നത്. അതേവര്‍ഷം മാര്‍ച്ച് 22നാണ് ഇറോം ഷര്‍മിള ജനിക്കുന്നത്. ഇറോംനന്ദാസിംഗിന്റെയും സാക്കിദേവിയുടെയും ഒമ്പതാമത്തെ മകള്‍. പ്രസവിക്കുമ്പോള്‍ അമ്മയ്ക്ക് പ്രായം 45. പഠനത്തില്‍ അത്ര മിടുക്കിയായിരുന്നില്ല, ഷര്‍മിള. അതുകൊണ്ട് തന്നെ തന്റെ വഴി തെരഞ്ഞെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി. സാമൂഹിക പ്രശ്നങ്ങളോട് എന്നും ആഭിമുഖ്യമുണ്ടായിരുന്ന മനസ്സാണ് ഷര്‍മിളയുടേത്. അങ്ങനെ ഒടുവില്‍ എഴുത്തിന്റെ ലോകത്തെത്തി. ആദ്യം കവിതകളായി. പിന്നെ കൈക്കൂലിയുടെയും വിദ്യാഭ്യാസമില്ലാത്ത സമൂഹത്തിന്റെ ദുരിതത്തിന്റെയും ചുറ്റുപാടുകളില്‍ നിന്ന് പത്രപ്രവര്‍ത്തനത്തിന്റെ ലോകത്തെത്തി. ഹ്യൂന് ലാന്പോ എന്ന പത്രത്തില്‍ അവര്‍ കോളമിസ്റ്റായി. നാട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് തന്റെ കോളത്തില്‍ എഴുതി തുടങ്ങി. 2000 സെപ്തംബറില്‍ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് അലര്‍ട്ടില്‍ ഒരുമാസത്തെ ഇന്റേണ്‍ഷിപ്പിനായി ചേര്‍ന്നു. ഈ സംഘടന മണിപ്പൂരിലെ കിരാതനിയമത്തെ കുറിച്ച് പഠിക്കാന്‍ ഒരു സംഘത്തെ അയച്ചു. മുംബൈ ഹൈക്കോടതി ജഡ്ജിയായിരുന്ന എച്ച്.സുരേഷിന്റെ അധ്യക്ഷതയിലുള്ള സംഘത്തില്‍ ഇറോംഷര്മിളയുമുണ്ടായിരുന്നു. നാട്ടിലെ എല്ലാ തലത്തിലുമുള്ള ആളുകളില്‍ നിന്ന് പ്രശ്നത്തെ കുറിച്ചുള്ള വിവരം ശേഖരിച്ചു.<br /><br />2000 നവംബര്‍ 2ന് അസംറൈഫിള്‍സിന്റെ എട്ടാംക്യാമ്പില് വിഘടനവാദികള്‍ സ്ഫോടനം നടത്തി. ഇതിന്റെ പ്രതികാരമായി ഇംഫാല്‍ വിമാനത്താവളത്തിനടുത്തുള്ള മാലോം എന്ന ഗ്രാമത്തിലെ ബസ് സ്റ്റോപ്പില്‍ നിന്ന് പത്ത് ആദിവാസികളെ പട്ടാളം വെടിവച്ചുകൊന്നു. സ്ഫോടനത്തിന്റെ ഉത്തരവാദികളെ പിടികിട്ടാത്തതിനുള്ള പ്രതികാരം. പട്ടാളക്കാരോട് ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. കരിനിയമത്തിന്റെ പിന്‍ബലത്തില്‍ അവര്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാവുന്ന നില. മാലോംകൂട്ടക്കൊല മനുഷ്യത്വമുള്ളവരെയെല്ലാം ഒരുപോലെ സ്തംബ്ധരാക്കി. പട്ടാളത്തിന്റെ കിരാത നിയമം പിന്‍വലിക്കാന്‍ ഇറോംഷര്‍മിള നവംബര്‍ അഞ്ചിന് നിരാഹാരം തുടങ്ങി. പട്ടാളനിയമം പിന്‍വലിക്കുന്നതുവരെ സന്ധിയില്ലാത്ത നിരാഹാരസമരം. അതിന് ശേഷം ഇന്നുവരെ ഭക്ഷണമോ, വെള്ളമോ അവര്‍ കഴിച്ചിട്ടില്ല. ഒരുതുള്ളി ഉമിനീര് ഇറക്കിയിട്ടില്ല.<br /><br />ബ്രിട്ടീഷുകാരാണ് ഈനിയമത്തിന്റെ ഉപജ്ഞാതാക്കള്‍. ക്വിറ്റ് ഇന്ത്യാസമരത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി 1942ലാണ് ഇത്തരം ഒരു നിയമം കൊണ്ടുവന്നത്. 1942 ആഗസ്ത് 15 മുതല്‍ ഈ നിയമം ഇന്ത്യമുഴുവന്‍ ബാധകമാക്കി. ആവശ്യമെന്ന് അവര്‍ക്ക് തോന്നിയാല്‍ ക്യാപ്റ്റനും അതിന് മുകളിലുള്ള ഉദ്യോഗസ്ഥനും ആരെയും വെടിവച്ചുകൊല്ലാന്‍ ഈ നിയമം അധികാരം നല്കുന്നു. ഇതിന്റെ ഇന്ത്യന്‍ പതിപ്പാണ് എ.എഫ്.എസ്.പി.എ. 1955ല്‍ ആസാമിലാണ് ഈ നിയമം സ്വതന്ത്രഇന്ത്യയില് ആദ്യം പരീക്ഷിച്ചത്. അസം ഡിസ്റ്റര്‍ബ്ഡ് ആക്ട് എന്നായിരുന്നു അതിന്റെ പേര്. അത് ശിപായിക്ക് മുകളിലുള്ള ഏതൊരുപട്ടാളക്കാരനും വെടിവയ്കാനുള്ള അധികാരം എന്നാക്കിമാറ്റി. അതായത് ശിപായിക്ക് മുകളിലുള്ള ഏതൊരു പട്ടാളക്കാരനും ആരെയും വെടിവച്ചുകൊല്ലാം. അടിയന്തിരാവസ്ഥയുടെ അവസ്ഥ. രാജ്യത്താകെ അടിയന്തിരാവസ്ഥപ്രഖ്യാപിക്കാതെ ചെറിയ ചെറിയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തുല്യമാണ് ഈ നിയമം. അമ്മമാര്‍ മണിപ്പൂരിന്റെ പോരാട്ടത്തിന്റെ മുഖമാണ്. മനോരമാദേവിയെ ഇന്ത്യയില്‍ മനസ്സാക്ഷിയുള്ള ഒരാളും മറക്കാനിടിയല്ല. വിഘടനവാദികളുമായി ബന്ധം ആരോപിച്ച് അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്തുകൊണ്ടുപോയി രാവിലെ റോഡരികില്‍ ദേഹമാകെ മുറിവുകളുമായി ജീവനറ്റുകിടുന്ന തന്ജിംമനോരമാദേവിയുടെ പിന്മുറക്കാര് പോരാട്ടത്തിന്റെ വഴികളില്‍ ശക്തമായ സാന്നിധ്യമായി...<br /><br />പിന്നീട് മനുഷ്യാവകാശം വീണ്ടെടുക്കാന്‍ വേണ്ടിയുള്ള എല്ലാ സമരങ്ങളുടെയു മുന്‍നിരയില്‍ അമ്മമാരായിരുന്നു. മെയ്രാ പെയ്ബിമാര്‍ എന്നറിയപ്പെടുന്ന മണിപ്പൂരിലെ അമ്മമാരുടെ സംഘങ്ങള്‍ പോരാട്ടത്തിന്റെ വ്യത്യസ്ത അധ്യായമാണ്. കൂട്ടബലാല്‍സംഗങ്ങളെ തുടര്‍ന്ന് നഗ്നരാ/ള സമരം ചെയ്ത അമ്മമാരുടെ പോരാട്ടവീര്യം കണ്ട് ലോകമാകെ ഞെട്ടിയതാണ്. ഡല്‍ഹയിലെ പാര്‍ലമെന്റ് പോലും ഞെട്ടിവിറച്ച ദിവസം. പക്ഷേ അതൊന്നും നമ്മുടെ ഭരണകൂടത്തിന് അനക്കമുണ്ടാക്കിയില്ല. അവര്‍ക്ക് സാധാരണഭരണകൂടങ്ങളെ പോലെ മനുഷ്യത്വം ഇല്ലെന്ന തിരിച്ചറിവാണ് പൊതുസമൂഹത്തിന് നല്‍കിയത്. ഒരുഭാഗത്ത് പട്ടാളക്കാരും മറ്റൊരിടത്ത് നക്സലുകളും സമാധാനം തകര്‍ക്കുന്ന മണിപ്പൂരിലെ ജനത്തിന് എപ്പോഴും രക്ഷയ്ക്കെത്തുന്നത് ആ അമ്മമാരാണ്.<br /><br />മൂക്കിലൂടെ വയര്‍ വരെ നീളുന്ന പൈപ്പിലൂടെയാണ് ഇറോം ഷര്‍മിളയ്ക്ക് ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്. അവരെ ബലമായി അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കിയാണ് ഭക്ഷണവും മരുന്നും പത്ത് വര്‍ഷമായി ദ്രാവകരൂപത്തില്‍ നല്‍കുന്നത്. ഇനി ഭക്ഷണം കഴിച്ചാലും ഷര്‍മിളയുടെ ദേഹം എങ്ങനെ പ്രതികരിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് തന്നെയറിയില്ല. ചിദംബരവും സോണിയയും ഇത് കാണുന്നില്ല. അവര്‍ കരുതുന്നത് തങ്ങള്‍ നല്കുന്ന മരുന്നുകള്‍ ഇറോം ഷര്‍മിളയുടെ ജീവന് നിലനിര്‍ത്തുമെന്നാണ്..<br /></span>K V Madhuhttp://www.blogger.com/profile/02894400680320804518noreply@blogger.com0